Private Secretary | മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രടറി സ്ഥാനത്ത് നിന്ന് മുന്‍ എംപി എ സമ്പത്തിനെ നീക്കി
                                                 Nov 8, 2023, 21:08 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            തിരുവനന്തപുരം: (KVARTHA) മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രടറി സ്ഥാനത്ത് നിന്ന് മുന്‍ എംപി എ സമ്പത്തിനെ നീക്കി. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള സമ്പത്തിന്റെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നില്‍ എന്നാണ് റിപോര്‍ട്. രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് പ്രൈവറ്റ് സെക്രടറി സ്ഥാനത്ത് നിന്ന് സമ്പത്തിനെ നീക്കിയത് എന്നാണ് വിവരം. 
 
  
കെ ജി ഒ എ നേതാവായിരുന്ന ശിവകുമാറാണ് പുതിയ പ്രൈവറ്റ് സെക്രടറി. ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് ഡെല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്നു എ സമ്പത്ത്. 2021 ജൂലൈയിലാണ് സമ്പത്തിനെ പ്രൈവറ്റ് സെക്രടറിയായി നിയമിച്ചത്. കഴിഞ്ഞ സര്‍കാരിന്റെ കാലത്ത് ടികെ രാമകൃഷ്ണന്റെ അഡീഷനല്‍ സെക്രടറിയായി ശിവകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
  
 
 
 
                                        കെ ജി ഒ എ നേതാവായിരുന്ന ശിവകുമാറാണ് പുതിയ പ്രൈവറ്റ് സെക്രടറി. ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് ഡെല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്നു എ സമ്പത്ത്. 2021 ജൂലൈയിലാണ് സമ്പത്തിനെ പ്രൈവറ്റ് സെക്രടറിയായി നിയമിച്ചത്. കഴിഞ്ഞ സര്‍കാരിന്റെ കാലത്ത് ടികെ രാമകൃഷ്ണന്റെ അഡീഷനല്‍ സെക്രടറിയായി ശിവകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
  Keywords:  A Sampath removed from the position of private secretary to Minister K Radhakrishnan, Thiruvananthapuram, News, Politics, A Sampath, Removed, Private Secretary, Report, KGO Leader, Shivakumar, Kerala News. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
