Expat Died | അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി സഊദി അറേബ്യയില്‍ നിര്യാതനായി
Apr 28, 2024, 12:36 IST
റിയാദ്: (KVARTHA) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. തിരുവനന്തപുരം ബീമാപള്ളി സ്വദേശി പരേതനായ മുഹമ്മദ് നൂഹിന്റെ മകന്‍ മുഹമ്മദ് സലീം (54) ആണ് മരിച്ചത്. ജിദ്ദയിലെ ക്ലിനികില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.
അസീറില്‍ ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി സഊദി അറേബ്യയില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്ന ഇദ്ദേഹം ഖമീസ് മുശൈത്ത് നഗരസഭയില്‍ 25 വര്‍ഷത്തോളം ഡ്രൈവറായി ജോലി ചെയ്തിരുന്നു. ശേഷം ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അടുത്ത കാലത്താണ് ഖമീസ് മുശൈത്തില്‍ നിന്നും ജിദ്ദയിലേക്ക് ജോലി മാറിയത്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഞായറാഴ്ച രാവിലെ ജിദ്ദ റുവൈസ് മഖ്ബറയില്‍ ഖബറടക്കി. ഖമീസ് മുശൈത്തില്‍ ജോലി ചെയ്യുന്ന മകന്‍ സാബിര്‍ ഖാന്‍ തുടര്‍ നടപടികള്‍ക്കായി ജിദ്ദയിലെത്തിയിട്ടുണ്ട്. മാതാവ്: സുബൈദ, ഭാര്യ: ബീവി ജഹാന്‍. മറ്റു മക്കള്‍: സാബിറ, മിര്‍സ.
Keywords: News, Gulf, Obituary, Saudi Arabia News, Gulf News, Died, Obituary, Keralite, Expat, Ill, Treatment, Hospital, Riyadh, Jeddah, Saudi Arabia: Keralite expat died due to ill.
അസീറില്‍ ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി സഊദി അറേബ്യയില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്ന ഇദ്ദേഹം ഖമീസ് മുശൈത്ത് നഗരസഭയില്‍ 25 വര്‍ഷത്തോളം ഡ്രൈവറായി ജോലി ചെയ്തിരുന്നു. ശേഷം ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അടുത്ത കാലത്താണ് ഖമീസ് മുശൈത്തില്‍ നിന്നും ജിദ്ദയിലേക്ക് ജോലി മാറിയത്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഞായറാഴ്ച രാവിലെ ജിദ്ദ റുവൈസ് മഖ്ബറയില്‍ ഖബറടക്കി. ഖമീസ് മുശൈത്തില്‍ ജോലി ചെയ്യുന്ന മകന്‍ സാബിര്‍ ഖാന്‍ തുടര്‍ നടപടികള്‍ക്കായി ജിദ്ദയിലെത്തിയിട്ടുണ്ട്. മാതാവ്: സുബൈദ, ഭാര്യ: ബീവി ജഹാന്‍. മറ്റു മക്കള്‍: സാബിറ, മിര്‍സ.
Keywords: News, Gulf, Obituary, Saudi Arabia News, Gulf News, Died, Obituary, Keralite, Expat, Ill, Treatment, Hospital, Riyadh, Jeddah, Saudi Arabia: Keralite expat died due to ill.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.