സൗദിയിലെ ഇളവ് കാലാവധി പ്രയോജനപ്പെടുത്തണം: സല്‍മാന്‍ ഖുര്‍ഷിദ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: നിതാഖത് നിയമം കര്‍ശനമായി നടപ്പാക്കുംമുന്‍പ് സൗദി അറേബ്യയില്‍ നിയമവിരുദ്ധമായി താമസിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്ന എല്ലാ ഇന്ത്യാക്കാരും സൗദി രാജാവ് പ്രഖ്യാപിച്ചിട്ടുള്ള ഇളവ് കാലാവധിക്കുള്ളില്‍ നാട്ടിലേക്കു മടങ്ങുണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. അല്ലാത്തവര്‍ താമസവും ജോലിയും നിയമവിധേയമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിതാഖത് പ്രശ്‌നം ചര്‍ച്ച ചെയ്യാനായി സൗദിയില്‍ എത്തിയതായിരുന്നു ഖുര്‍ഷിദ്.
സൗദിയിലെ ഇളവ് കാലാവധി പ്രയോജനപ്പെടുത്തണം: സല്‍മാന്‍ ഖുര്‍ഷിദ്

ഖുര്‍ഷിദ് ഞായറാഴ്ച സൗദി കിരീടവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി കൂടിക്കാഴ്ച നടത്തും. സൗദി ജവാസത് അധികൃതര്‍ സൗദി ഇന്ത്യന്‍ എംബസിയില്‍ ഏല്‍പിച്ച 15,100 അനധികൃത താമസക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ മിക്കവയും ഉടമസ്ഥര്‍ സ്വീകരിക്കാന്‍ എത്തിയിട്ടില്ലെന്നത് എംബസി അധികൃതര്‍ക്ക് തലവേദനയായിട്ടുണ്ട്.

പാസ്‌പോര്‍ട്ട് നഷ്ടമായവരില്‍ പലരും നേരത്തെ തന്നെ ഔട്ട്പാസ് മുഖേന നാട്ടില്‍ പോയിരിക്കാമെന്നും വിദൂര പ്രദേശങ്ങളിലുള്ളവര്‍ പാസ്‌പോര്‍ട്ട് വിതരണ വിവരം അറിഞ്ഞിട്ടില്ലായരിക്കണമെന്നുമാണ് അധികൃതര്‍ കരുതുന്നത്.

SUMMARY:  External Affairs Minister Salman Khurshid arrived in Jeddah on Saturday for talks with the Saudi Arabian leadership on a wide range of issues, including the controversial 'Nitaqat law' and on counter terrorism cooperation.

Key Words: External Affairs Minister, Salman Khurshid, Jeddah, Saudi Arabian leadership, Nitaqat law, Khurshid, Saudi Arabia, Deputy Foreign Minister , Abdul Aziz Bin Abdullah Bin Abdul Aziz , Abu Dhabi, Khurshid highlighted , Indian Government, Middle East
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia