ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: പുണ്യനഗരമായ മക്കയെ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള പദ്ധതിക്ക് ഉടനെ തുടക്കം കുറിക്കും. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സൗദി അധികൃതര്‍ വ്യക്തമാക്കി. ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് മികച്ച സുരക്ഷയും ഗതാഗത സൗകര്യങ്ങളും പ്രദാനം ചെയ്യാനുദ്ദേശിച്ചാണ് മക്കയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി ആദ്യം നടപ്പിലാക്കുന്നതെന്ന് മക്കാ ഗവര്‍ണ്ണര്‍ ഖാലിദ് രാജകുമാരാന്‍ വ്യക്തമാക്കി. തുടര്‍ന്ന് ജിദ്ദ, ത്വായിഫ് എന്ന നഗരങ്ങളില്‍ പദ്ധതി നടപ്പാക്കും. ലക്ഷകണക്കിന് തീര്‍ത്ഥാടകരെത്തുന്ന മക്കാ നഗരത്തിലെ മാലിന്യ പ്രശ്‌നങ്ങളും ട്രാഫിക്ക് കുരുക്കുകളും മറികടക്കുന്ന രീതിയിലുളള അത്യാധുനിക സാങ്കേതികവിദ്യകളുപയോഗിച്ചുളള നഗരനിര്‍മ്മാണമായിരിക്കും നടപ്പിലാക്കുക.
Keywords: Riyadh, Gulf, Mecca, Smart city
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
