Arrested | 'രോഗികളെയും കൂട്ടിരുപ്പുകാരെയും കൊള്ളയടിക്കുന്ന ആശുപത്രി കള്ളന്‍ അറസ്റ്റില്‍'
                                                 Mar 26, 2023, 12:18 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് മേഖലയിലെ ആശുപത്രികളില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണം മോഷ്ടിക്കുന്ന യുവാവിനെ പിടികൂടിയതായി പൊലീസ് അറിയിച്ചു. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിടി ശൗഖതലി (34) യെയാണ് ആശുപത്രി അധികൃതര്‍ പിടികൂടി പൊലീസിലേല്‍പിച്ചത്. 
              
ഒരാഴ്ച മുമ്പ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന രണ്ടുപേരുടെ നാലായിരം രൂപയും പതിനഞ്ചായിരം രൂപയും വീതം മോഷണം പോയിരുന്നു. രോഗികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് രോഗികളുടെ മുറിയില്‍ നിന്ന് പണം മോഷ്ടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചത്.
 
ശനിയാഴ്ച 220-ാം നമ്പര്‍ മുറിയില്‍ മോഷണത്തിന് എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 
 
 
 
                                        ഒരാഴ്ച മുമ്പ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന രണ്ടുപേരുടെ നാലായിരം രൂപയും പതിനഞ്ചായിരം രൂപയും വീതം മോഷണം പോയിരുന്നു. രോഗികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് രോഗികളുടെ മുറിയില്‍ നിന്ന് പണം മോഷ്ടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചത്.
ശനിയാഴ്ച 220-ാം നമ്പര്‍ മുറിയില്‍ മോഷണത്തിന് എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
  Keywords:  News, Kerala, Kannur, Top-Headlines, Crime, Arrested, Robbery, Theft, Hospital, Man arrested in theft case. 
 < !- START disable copy paste -->   
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
