സിമിയുടെ വിലക്ക് നീട്ടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


സിമിയുടെ വിലക്ക് നീട്ടി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സ്റ്റുഡന്റ്സ് ഇസ്ലാമിക് മുവ്മെന്റ് ഓഫ് ഇന്ത്യക്ക് (സിമി) ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി. ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് വി കെ ഷാലിയുടെ നേതൃത്വത്തിലുളള​പ്രത്യേക ട്രൈബ്യൂണലാണ് സിമിയുടെ വിലക്ക് നീട്ടിയത്. രണ്ടു വര്‍ഷത്തേക്കാണ് വിലക്ക്.

പാകിസ്ഥാന്‍​കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്ക ഇ തൊയ്ബ , ഇന്ത്യന്‍ മുജാഹിദീന്‍​എന്നീ സംഘടകളുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് വിലക്ക് നീട്ടിയത്. സിമിയുടെ വിലക്ക് നീട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ വിവിധ തീവ്രവാദി ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2001ലാണ് കേന്ദ്രസര്‍ക്കാര്‍ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയത്.



SUMMARY:  A special tribunal today upheld the ban imposed by the Centre on Students Islamic Movement of India (SIMI), which has links with Pakistan-based terrorist outfits including Lashkar-e-Taiba (LeT) and its front, Indian Mujahideen.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia