Verdict | ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസ്: പ്രതികൾക്ക് 50, 40 വർഷം തടവ്



 
Accused Sentenced to 50 and 40 Years in Prison

Representational image generated by Gemini AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പ്രോസിക്യൂഷന് വേണ്ടി ഷെറി മോൾജോസ് ഹാജരായി.

കണ്ണൂർ: (KVARTHA) ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രണ്ട് പേർക്ക് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ശക്തമായ ശിക്ഷ വിധിച്ചു. ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ റിജോ (40) യ്ക്ക് 50 വർഷവും രണ്ടര ലക്ഷം രൂപ പിഴയും, ജിതിൻ ജോയ് (31) ക്ക് 40 വർഷവും തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

Aster mims 04/11/2022

തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷാണ് വിധി പ്രസ്താവിച്ചത്. ആലക്കോട് സി.ഐ കെ.ജെ വിനോയ്, എസ്.ഐ നിബിൻ ജോയ് എന്നിവരാണ് പ്രതികളെ പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഡി.വൈ എസ്പി ടി.കെ രത്നകുമാർ ആണ് കേസ് അന്വേഷിച്ച് അറസ്റ്റ് രേഖപെടുത്തിയതും കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി ഷെറി മോൾജോസ് ഹാജരായി.

#POCSOVerdict #KannurCase #KeralaCrime #SexualAssault #CourtVerdict #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia