Arrested | 'കണ്ണൂരില്‍ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലില്‍ അടച്ചു'
                                                 Jul 1, 2023, 21:46 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ കാപ ചുമത്തി നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ ജയിലില്‍ അടച്ചു. ചെറുവാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവിനെയാണ് കാപ ചുമത്തി ജയിലില്‍ അടച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. 
 
നിരവധി ക്രിമിനല്‍ കേസുകളിലും എന്‍ ഡി പി എസ് കേസിലും പ്രതിയായ സൗരവി(23 ) നെയാണ് കണ്ണവം പൊലീസ് കാപ ചുമത്തി അറസ്റ്റുചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത് കുമാര്‍ നല്‍കിയ റിപോര്‍ട് പ്രകാരം ജില്ലാകലക്ടര്‍ എസ് ചന്ദ്രശേഖറാണ് സൗരവിനെ കാപചുമത്തി അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടത്.
 
   
 
 
കണ്ണവം, കതിരൂര്‍ പൊലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. 
   
 
 
 
                                        നിരവധി ക്രിമിനല്‍ കേസുകളിലും എന്‍ ഡി പി എസ് കേസിലും പ്രതിയായ സൗരവി(23 ) നെയാണ് കണ്ണവം പൊലീസ് കാപ ചുമത്തി അറസ്റ്റുചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത് കുമാര്‍ നല്‍കിയ റിപോര്‍ട് പ്രകാരം ജില്ലാകലക്ടര്‍ എസ് ചന്ദ്രശേഖറാണ് സൗരവിനെ കാപചുമത്തി അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടത്.
  Keywords:  Youth Arrested Under KAAPA, Kannur, News, Arrested, KAAPA, Jailed, Police, Saurav, Complaint, Kerala. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
