Sreechand Hospital | ബേകരി അസോസിയേഷനുമായി സഹകരിച്ച് പ്രത്യേക ആരോഗ്യ ചികിത്സാപദ്ധതിയുമായി ശ്രീചന്ദ് സ്പെഷ്യാലിറ്റി ആശുപത്രി
                                                 Sep 25, 2022, 21:36 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂർ: (www.kvartha.com) ജില്ലാ ബേകരി അസോസിയേഷനും ശ്രീചന്ദ് സ്പെഷ്യാലിറ്റി ആശുപത്രിയും കൈകോർത്ത് കണ്ണൂരിലെ ബേകരി വ്യാപാരികൾക്കായി പ്രത്യേക ആരോഗ്യ ചികിത്സാപദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ സാധു കല്യാണ മണ്ഡപ ഹോളിൽ ഞായറാഴ്ച നടന്നു. 
                     
കണ്ണൂർ മേയർ ടി ഒ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീചന്ദ് സ്പെഷ്യാലി ആശുപത്രി സിഇഒ നിരൂപ് മുണ്ടയാടൻ പദ്ധതി വിശദീകരണം നടത്തി. കണ്ണൂർ ജില്ലാ ബേക് കമിറ്റി പ്രസിഡന്റ് എം കെ രഞ്ജിതും ഭാരവാഹികളും സന്നിഹിതരായിരുന്നു.
           
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കുമായി ശ്രീചന്ദ് ആശുപത്രി ഒരുക്കിയ സൗജന്യ ആരോഗ്യ പരിശോധന ശ്രദ്ധേയമായി. 
 
  
   
  
 
  
  
  
 
  
 
 
                                        കണ്ണൂർ മേയർ ടി ഒ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീചന്ദ് സ്പെഷ്യാലി ആശുപത്രി സിഇഒ നിരൂപ് മുണ്ടയാടൻ പദ്ധതി വിശദീകരണം നടത്തി. കണ്ണൂർ ജില്ലാ ബേക് കമിറ്റി പ്രസിഡന്റ് എം കെ രഞ്ജിതും ഭാരവാഹികളും സന്നിഹിതരായിരുന്നു.
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കുമായി ശ്രീചന്ദ് ആശുപത്രി ഒരുക്കിയ സൗജന്യ ആരോഗ്യ പരിശോധന ശ്രദ്ധേയമായി.
   Keywords:  Latest-News, Kerala, Kannur, Top-Headlines, Video, Hospital, Health, Treatment, Sreechand Specialty Hospital Kannur, Sreechand Specialty Hospital with special health treatment plan in collaboration with Bakery Association. 
 
 < !- START disable copy paste --> 
  
   
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                

