ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി:(www.kvartha.com 05.11.2014) മയക്ക് മരുന്ന് ഭീഷണിയെ എങ്ങനെ നേരിടാം എന്ന വിഷയത്തില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അനുഭവപരിചയവും പങ്കുവയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പൊതുജനങ്ങളെ ക്ഷണിച്ചു. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണമായ മന്‍ കീ ബാത്തിന്റെ അടുത്ത പതിപ്പില്‍ ഈ വിഷയം ഉള്‍പ്പെടുത്തും.
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും എന്‍ജിഒകളെയും അവരുടെ അനുഭവപരിചയം പങ്കുവയ്ക്കാന്‍ പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്.
http://mygov.in/groupissue/tackling-the-drug-menace-in-india/show എന്ന മൈ ഗവണ്‍മെന്റ് ഓപ്പണ്‍ ഫോറത്തിന്റെ ലിങ്കിലെത്തി പൊതുജനങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം. വ്യക്തിപരമായ അനുഭവങ്ങള്‍ പൊതുവായി പങ്കുവയ്ക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് http://pmindia.gov.in/en/interact-with-honble-pm/ എന്ന ലിങ്കില്‍ #MannKiBaatഎന്ന ഹാഷ്ടാഗ് ഉപയോഗപ്പെടുത്തി തനിക്ക് നേരിട്ട് സന്ദേശമയക്കാമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: New Delhi, PM, Narendra Modi, Health, Liquor, National, Mann Ki Baat - A Television Series on Mental Health Issues
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും എന്‍ജിഒകളെയും അവരുടെ അനുഭവപരിചയം പങ്കുവയ്ക്കാന്‍ പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്.
http://mygov.in/groupissue/tackling-the-drug-menace-in-india/show എന്ന മൈ ഗവണ്‍മെന്റ് ഓപ്പണ്‍ ഫോറത്തിന്റെ ലിങ്കിലെത്തി പൊതുജനങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം. വ്യക്തിപരമായ അനുഭവങ്ങള്‍ പൊതുവായി പങ്കുവയ്ക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് http://pmindia.gov.in/en/interact-with-honble-pm/ എന്ന ലിങ്കില്‍ #MannKiBaatഎന്ന ഹാഷ്ടാഗ് ഉപയോഗപ്പെടുത്തി തനിക്ക് നേരിട്ട് സന്ദേശമയക്കാമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: New Delhi, PM, Narendra Modi, Health, Liquor, National, Mann Ki Baat - A Television Series on Mental Health Issues
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
