ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.04.2022) സംസ്ഥാനത്ത് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 331 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,230 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 472 പേര്‍ രോഗമുക്തി നേടി.
പോസിറ്റീവ് ആയവർ
എറണാകുളം 69
തിരുവനന്തപുരം 48
കോട്ടയം 43
തൃശൂര്‍ 32
കൊല്ലം 30
കോഴിക്കോട് 20
പത്തനംതിട്ട 18
ഇടുക്കി 16
ആലപ്പുഴ 14
മലപ്പുറം 13
കണ്ണൂര്‍ 9
പാലക്കാട് 7
വയനാട് 7
കാസര്‍കോട് 5
നെഗറ്റീവ് ആയവർ
തിരുവനന്തപുരം 60
കൊല്ലം 14
പത്തനംതിട്ട 12
ആലപ്പുഴ 16
കോട്ടയം 80
ഇടുക്കി 115
എറണാകുളം 65
തൃശൂര്‍ 52
പാലക്കാട് 3
മലപ്പുറം 18
കോഴിക്കോട് 1
വയനാട് 17
കണ്ണൂര്‍ 10
കാസര്‍കോട് 9
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 8 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 65 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,066 ആയി. നിലവിൽ 2836 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
പോസിറ്റീവ് ആയവർ
എറണാകുളം 69
തിരുവനന്തപുരം 48
കോട്ടയം 43
തൃശൂര്‍ 32
കൊല്ലം 30
കോഴിക്കോട് 20
പത്തനംതിട്ട 18
ഇടുക്കി 16
ആലപ്പുഴ 14
മലപ്പുറം 13
കണ്ണൂര്‍ 9
പാലക്കാട് 7
വയനാട് 7
കാസര്‍കോട് 5
നെഗറ്റീവ് ആയവർ
തിരുവനന്തപുരം 60
കൊല്ലം 14
പത്തനംതിട്ട 12
ആലപ്പുഴ 16
കോട്ടയം 80
ഇടുക്കി 115
എറണാകുളം 65
തൃശൂര്‍ 52
പാലക്കാട് 3
മലപ്പുറം 18
കോഴിക്കോട് 1
വയനാട് 17
കണ്ണൂര്‍ 10
കാസര്‍കോട് 9
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 8 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 65 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,066 ആയി. നിലവിൽ 2836 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

