കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, നടന് ശ്രീനിവാസന്, സംവിധായകന് സിദ്ദിഖ് എന്നിവര്‍ ട്വന്റി20യില്‍; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
Mar 8, 2021, 17:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 08.03.2021) വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്റര്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, നടന് ശ്രീനിവാസന്, സംവിധായകന് സിദ്ദിഖ് ഉള്പെടെയുള്ളവര് ട്വന്റി20യില്‍. ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കിഴക്കമ്പലം കടന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ നടത്തിയ പരീക്ഷണം വന്‍ വിജയമായതോടെയാണ് ട്വന്റി20 നിയമസഭാ തെരഞ്ഞെടുപ്പ് പരീക്ഷണത്തിനിറങ്ങുന്നത്.
ട്വന്റി20 പാര്‍ടി രൂപീകരിച്ച ഏഴംഗ അഡൈ്വസറി ബോര്‍ഡില്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതായി പാര്‍ടി പ്രസിഡന്റ് സാബു പറഞ്ഞു. 20 അംഗ കമിറ്റിയായി ഇതിനെ വിപുലപ്പെടുത്തും. ഒരു രാഷ്ട്രീയ പാര്‍ടിയുടെയും പിന്തുണയില്ലാതെയായിരിക്കും മത്സരം. അഴിമതി മുക്ത സംസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Twenty20 releases candidate list for Assembly Election, Kochi, News, Politics, Assembly-Election-2021, Cinema, Actor, Director, Kerala.
കുന്നത്തുനാട് ഡോ. സുജിത്ത് പി സുരേന്ദ്രന്, പെരുമ്പാവൂരില്‍ ചിത്ര സുകുമാരന്‍, കോതമംഗലത്ത് ഡോ. ജോസ് ജോസഫ്, മൂവാറ്റുപുഴയില്‍ സി എന്‍ പ്രകാശ്, വൈപ്പിനില്‍ ഡോ. ജോബ് ചക്കാലക്കല്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും തദ്ദേശീയരും സുപരിചിതരുമായ ആളുകളെയാണ് സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത് എന്നത് പ്രത്യേകതയാണ്.
ട്വന്റി20 പാര്‍ടി രൂപീകരിച്ച ഏഴംഗ അഡൈ്വസറി ബോര്‍ഡില്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതായി പാര്‍ടി പ്രസിഡന്റ് സാബു പറഞ്ഞു. 20 അംഗ കമിറ്റിയായി ഇതിനെ വിപുലപ്പെടുത്തും. ഒരു രാഷ്ട്രീയ പാര്‍ടിയുടെയും പിന്തുണയില്ലാതെയായിരിക്കും മത്സരം. അഴിമതി മുക്ത സംസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. Keywords: Twenty20 releases candidate list for Assembly Election, Kochi, News, Politics, Assembly-Election-2021, Cinema, Actor, Director, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
