തെരുവില്‍ തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം; ലൈംഗികചൂഷണത്തിന് ഇരയായി; പ്രമുഖ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കുമെതിരെ ആരോപണം
Apr 7, 2018, 20:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 07.04.2018) പ്രതിഷേധത്തിന്റെ രൂപവും ഭാവവും മാറുന്ന പുതിയകാലത്ത് വേറിട്ട പ്രതിഷേധവുമായി തെലുങ്ക് സിനിമാ നടി. ലൈംഗികചൂഷണത്തിന് ഇരയായെന്ന് ആരോപിച്ചാണ് നടി ശ്രീ റെഡ്ഡി വസ്ത്രമുരിഞ്ഞുകൊണ്ട് പ്രതിഷേധിച്ചത്. തെലുഗു ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫീസിനു പുറത്താണ് സംഭവം. നടിയെ പോലീസ് അറസ്റ്റുചെയ്ത് നീക്കി
സിനിമാ മേഖലയിലെ പ്രമുഖരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ട് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് വ്യക്തമാക്കിയ ശ്രീ റെഡ്ഡി നേരത്തെ മുതിര്‍ന്ന നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും എതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തുവന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Hyderabad, News, Cinema, Actress, dress, Remove, Public Place, Protest, Telugu actress alleges sexual exploitation; 'strips' in public
സിനിമാ മേഖലയിലെ പ്രമുഖരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ട് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് വ്യക്തമാക്കിയ ശ്രീ റെഡ്ഡി നേരത്തെ മുതിര്‍ന്ന നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും എതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തുവന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Hyderabad, News, Cinema, Actress, dress, Remove, Public Place, Protest, Telugu actress alleges sexual exploitation; 'strips' in public
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

