പൂമരത്തിന്റെ റിലീസ് ഇനിയും നീളുമെന്ന് ചിത്രത്തിലെ നായകന്‍ കാളിദാസ്
Mar 4, 2018, 16:37 IST
കൊച്ചി: (www.kvartha.com 04.03.2018) പൂമരത്തിന്റെ റിലീസ് ഇനിയും നീളുമെന്ന് ചിത്രത്തിലെ നായകന്‍ കാളിദാസ്. പൂമരത്തിെൻറ റിലീസ് മാർച്ച് ഒമ്പതിന് ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചില സാേങ്കതിക കാരണങ്ങളാലാണ് ചിത്രത്തിെൻറ റിലീസ് നീട്ടിയിരിക്കുന്നത്. കാളിദാസ് ജയറാം തന്നെയാണ് ചിത്രത്തിെൻറ റിലീസ് നീട്ടിയ വിവരം ഫേസ്ബുക്കിലുടെ അറിയിച്ചത്.
അടുത്ത് തന്നെ ചിത്രത്തിെൻറ റിലീസ് ഉണ്ടാവുമെന്നും കാളിദാസ് അറിയിച്ചിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. ചിത്രത്തിലെ പാട്ടുകൾ നേരത്തെ തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കാമ്പസ് പ്രമേയമാവുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
പൂമരത്തിെൻറ റിലീസ് വൈകുന്നതിനെ തുടര്‍ന്ന് കാളിദാസനും ചിത്രത്തിെൻറ അണിയറ പ്രവർത്തകർക്കും സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴയായിരുന്നു.
അടുത്ത് തന്നെ ചിത്രത്തിെൻറ റിലീസ് ഉണ്ടാവുമെന്നും കാളിദാസ് അറിയിച്ചിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. ചിത്രത്തിലെ പാട്ടുകൾ നേരത്തെ തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കാമ്പസ് പ്രമേയമാവുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
പൂമരത്തിെൻറ റിലീസ് വൈകുന്നതിനെ തുടര്‍ന്ന് കാളിദാസനും ചിത്രത്തിെൻറ അണിയറ പ്രവർത്തകർക്കും സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: “Poomaram” release postponed again; Trolls hit social media, Kochi, News, Cinema, Entertainment, Facebook, post, Released, Social Network, Kerala.
Keywords: “Poomaram” release postponed again; Trolls hit social media, Kochi, News, Cinema, Entertainment, Facebook, post, Released, Social Network, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.