ഹൈദരാബാദ്: (www.kvartha.com 31.05.2017) ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ മൊഹൻജൊദാരൊ താരം പൂജ ഹെഗ്ഡെ നായികയാവും. 150 കോടി മുതൽ മുടക്കിൽ യു വി ക്രിയേഷൻസ് നിർമ്മിക്കുന്ന സഹോ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് സുജീത്ത് റെഡ്ഡിയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
ശങ്കർ ഇഷാൻലോയ് ആണ് സംഗീതം ഒരുക്കുന്നത്. ലോകോത്തര സംഘട്ടന സംവിധായകൻ കെന്നി ബെയ്റ്റ്സാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. സാബു സിറിൽ കലാസംവിധാനവും മാഥി നൃത്തവും ഒരുക്കുന്നു. ഈ വർഷം അവസാനം ചിത്രം തിയറ്ററുകളിൽ എത്തും. ബാഹുബലിയുടെ വിജയത്തിന് ശേഷം അമേരിക്കയിൽ വിശ്രമജീവിതത്തിലാണ് പ്രഭാസിപ്പോൾ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Post the Baahubali mania, Prabhas is all set to start shooting in full swing for his next flick – Saaho. Pooja Hegde has been approached for the film. She debuted in Bollywood last year in Mohenjodaro opposite Hrithik Roshan.
ശങ്കർ ഇഷാൻലോയ് ആണ് സംഗീതം ഒരുക്കുന്നത്. ലോകോത്തര സംഘട്ടന സംവിധായകൻ കെന്നി ബെയ്റ്റ്സാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. സാബു സിറിൽ കലാസംവിധാനവും മാഥി നൃത്തവും ഒരുക്കുന്നു. ഈ വർഷം അവസാനം ചിത്രം തിയറ്ററുകളിൽ എത്തും. ബാഹുബലിയുടെ വിജയത്തിന് ശേഷം അമേരിക്കയിൽ വിശ്രമജീവിതത്തിലാണ് പ്രഭാസിപ്പോൾ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Post the Baahubali mania, Prabhas is all set to start shooting in full swing for his next flick – Saaho. Pooja Hegde has been approached for the film. She debuted in Bollywood last year in Mohenjodaro opposite Hrithik Roshan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.