Mohanlal | അഭിനയ കുലപതിക്ക് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖര്‍
May 21, 2023, 17:06 IST
തിരുവനന്തപുരം: (www.kvartha.com) നടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖര്‍.
ഫേസ് ബുകിലൂടെയാണ് മുഖ്യമന്ത്രി താരത്തിന് ആശംസ അറിയിച്ചത്. 'പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍' എന്ന് ചിത്രത്തിനോടൊപ്പം മുഖ്യമന്ത്രി കുറിച്ചു.
ചെന്നൈയില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജിത്തു ജോസഫിന്റെ റാമാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. രജനികാന്തിന്റെ ജയിലറിലും മോഹന്‍ലാല്‍ എത്തുന്നുണ്ട്. അടുത്തിടെ താരം കുടുംബ സമേതം ജപാനിലേക്ക് അവധി ആഘോഷിക്കാന്‍ പോയിരുന്നു.
നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷന്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങള്‍ക്ക് അതീതമാണ് മോഹന്‍ലാലിന്റെ അഭിനയ നടന ശൈലി. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ
തുടങ്ങിയ ഭാഷകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
മോഹന്‍ലാലിന്റെ 63-ാം പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങി സിനിമാ മേഖലയിലെ നിരവധി പേര്‍ താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുണ്ട്. ലിജോ ജോസ് പെല്ലിശേരി ചിത്രമായ മാലൈക്കോട്ടൈ വാലിബന്റെ തിരക്കിലാണ് മോഹന്‍ലാലിപ്പോള്‍.
ചെന്നൈയില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജിത്തു ജോസഫിന്റെ റാമാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. രജനികാന്തിന്റെ ജയിലറിലും മോഹന്‍ലാല്‍ എത്തുന്നുണ്ട്. അടുത്തിടെ താരം കുടുംബ സമേതം ജപാനിലേക്ക് അവധി ആഘോഷിക്കാന്‍ പോയിരുന്നു.
നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷന്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങള്‍ക്ക് അതീതമാണ് മോഹന്‍ലാലിന്റെ അഭിനയ നടന ശൈലി. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ
തുടങ്ങിയ ഭാഷകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
Keywords: CM's birthday wishes to Mohanlal', actor turns 63, Thiruvananthapuram, News, Birthday wishes, Chief Minister, Pinarayi Vijayan, Facebook Post, Award, Celebration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.