തിരുവനന്തപുരം: (www.kvartha.com) ജയില്‍ അന്തേവാസികളെ തൊഴില്‍ നിപുണരാക്കി കറക്ഷന്‍ പ്രോസസില്‍ വരുമാനം ഉണ്ടാക്കാന്‍ ധാരണാപത്രം. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും സംസ്ഥാന ജയില്‍ വകുപ്പും ചേര്‍ന്നാണ് ധാരണാപത്രം.
നൂല്‍ നൂല്‍പ്, നെയ്ത്ത്, റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് ഉല്‍പാദനം, തേനീച്ച വളര്‍ത്തല്‍, മറ്റ് ഗ്രാമീണ വ്യവസായ ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവയില്‍ ഖാദി ബോര്‍ഡ് വഴി പരിശീലനം നല്‍കുക, ഉത്പന്നങ്ങള്‍ ഖാദി ബോര്‍ഡ് വഴി വില്‍ക്കുക എന്നിവ ലക്ഷ്യമിട്ടാണ് ധാരണാപത്രം.
ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായയും ഖാദിബോര്‍ഡ് സെക്രടറി ഡോ. കെ എ രതീഷും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ധാരണാ പത്രം കൈമാറി. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ സന്നിഹിതനായി.
നൂല്‍ നൂല്‍പ്, നെയ്ത്ത്, റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് ഉല്‍പാദനം, തേനീച്ച വളര്‍ത്തല്‍, മറ്റ് ഗ്രാമീണ വ്യവസായ ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവയില്‍ ഖാദി ബോര്‍ഡ് വഴി പരിശീലനം നല്‍കുക, ഉത്പന്നങ്ങള്‍ ഖാദി ബോര്‍ഡ് വഴി വില്‍ക്കുക എന്നിവ ലക്ഷ്യമിട്ടാണ് ധാരണാപത്രം.
Keywords: MoU to employ prison inmates, Thiruvananthapuram, News, Jail, Chief Minister, Pinarayi-Vijayan, Jail, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.