Woman arrested | കാറിൽ ഉരസി; 'ഇ-റിക്ഷാ ഡ്രൈവറെ ഒരു മിനിറ്റിനുള്ളില്‍ 17 തവണ അടിച്ച യുവതി അറസ്റ്റില്‍'
Aug 14, 2022, 16:16 IST
ലക്‌നൗ: (www.kvartha.com) ഇ-റിക്ഷാ ഡ്രൈവറെ ഒരു മിനിറ്റിനുള്ളില്‍ 17 തവണ അടിച്ചെന്ന കേസിൽ യുവതി അറസ്റ്റില്‍. യുപി സ്വദേശി കിരണ്‍ സിംഗ് എന്ന യുവതിയാണ് അറസ്റ്റിലായത്. നോയിഡയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. യുവതി ഇ-റിക്ഷാ ഡ്രൈവറെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. സെക്ടര്‍ 110 ഫേസ് 2 പ്രദേശത്ത് വെച്ച് വഴിയാത്രക്കാരാണ് വീഡിയോ ചിത്രീകരിച്ചത്.
ഇ-റിക്ഷ യുവതിയുടെ കാറില്‍ ചെറുതായി ഉരസിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായതെന്ന് ദ മിറര്‍ റിപോര്‍ട് ചെയ്തു. രോഷാകുലയായ യുവതി കാറില്‍ നിന്നിറങ്ങി ഇ-റിക്ഷാ ഡ്രൈവറുടെ കോളറില്‍ പിടിച്ച് ആക്രമിക്കാന്‍ തുടങ്ങി. ഡ്രൈവറുടെ കോളറില്‍ ചുറ്റി വലിക്കുകയും അയാളുടെ പോകറ്റില്‍ ഉണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ഉടുപ്പ് കീറാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി, യുവതി കാറിലെ പോറലുകള്‍ കാണിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു.
ഇ-റിക്ഷ യുവതിയുടെ കാറില്‍ ചെറുതായി ഉരസിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായതെന്ന് ദ മിറര്‍ റിപോര്‍ട് ചെയ്തു. രോഷാകുലയായ യുവതി കാറില്‍ നിന്നിറങ്ങി ഇ-റിക്ഷാ ഡ്രൈവറുടെ കോളറില്‍ പിടിച്ച് ആക്രമിക്കാന്‍ തുടങ്ങി. ഡ്രൈവറുടെ കോളറില്‍ ചുറ്റി വലിക്കുകയും അയാളുടെ പോകറ്റില്‍ ഉണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ഉടുപ്പ് കീറാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി, യുവതി കാറിലെ പോറലുകള്‍ കാണിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു.
Incident from NOIDA: A WOMAN slapped a poor e-rickshaw driver.
— Barkha Trehan 🇮🇳 / बरखा त्रेहन (@barkhatrehan16) August 13, 2022
17 slaps in less than 90 seconds, she constantly kept abusing the poor e-rickshaw wala. #PurushAayog demands strict action against the woman for taking law in her hand !!@noidapolice#DomesticViolenceOnMen pic.twitter.com/u2VbarbNW9
Keywords: Latest-News, National, Top-Headlines, Uttar Pradesh, Arrested, Assault, Crime, Police, Woman, Auto Driver, UP: Noida woman slaps e-rickshaw driver 17 times in a minute, arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.