K Sudhakaran | തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പുഫലം എല്‍ ഡി എഫ് സര്‍കാരിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്നത്: കെ സുധാകരന്‍
Jun 3, 2022, 13:10 IST
കണ്ണൂര്‍: (www.kvartha.com) തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പുഫലം എല്‍ ഡി എഫ് സര്‍കാരിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 25,016 എന്ന റെകോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഉമ വിജയിച്ചത്. ഇത് ചരിത്ര വിജയമാണ്.
തൃക്കാക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ മികച്ച ഭൂരിപക്ഷത്തിലുള്ള വിജയത്തില്‍ സംസ്ഥാനത്തെങ്ങുമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം നടത്തുകയാണ് . തൃക്കാക്കരയില്‍ പി ടി തോമസിന്റെ ഭൂരിപക്ഷം തുടക്കത്തിലേ ഉമ തോമസ് മറികടന്നിരുന്നു.
തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും സി പി എം പ്രതികരിച്ചു.
രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്ട്രോങ് റൂം തുറന്ന് വോടിങ് യന്ത്രങ്ങള്‍ പുറത്തെടുത്തു. എട്ടുമണിയോടെ വോടെണ്ണല്‍ തുടങ്ങി. ആദ്യം തപാല്‍ വോടുകളാണ് എണ്ണിയത്. 10 പോസ്റ്റല്‍ ബാലറ്റുകളില്‍ മൂന്ന് വോടുകള്‍ ഉമാ തോമസിനും, എല്‍ ഡി എഫിന് രണ്ടും, ബി ജെ പിക്ക് രണ്ടും ലഭിച്ചു.
Keywords: K Sudhakaran Response on Thrikkakara By- Election, Kannur, News, Politics, By-election, K.Sudhakaran, UDF, Kerala.
തൃക്കാക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ മികച്ച ഭൂരിപക്ഷത്തിലുള്ള വിജയത്തില്‍ സംസ്ഥാനത്തെങ്ങുമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം നടത്തുകയാണ് . തൃക്കാക്കരയില്‍ പി ടി തോമസിന്റെ ഭൂരിപക്ഷം തുടക്കത്തിലേ ഉമ തോമസ് മറികടന്നിരുന്നു.
തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും സി പി എം പ്രതികരിച്ചു.
രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്ട്രോങ് റൂം തുറന്ന് വോടിങ് യന്ത്രങ്ങള്‍ പുറത്തെടുത്തു. എട്ടുമണിയോടെ വോടെണ്ണല്‍ തുടങ്ങി. ആദ്യം തപാല്‍ വോടുകളാണ് എണ്ണിയത്. 10 പോസ്റ്റല്‍ ബാലറ്റുകളില്‍ മൂന്ന് വോടുകള്‍ ഉമാ തോമസിനും, എല്‍ ഡി എഫിന് രണ്ടും, ബി ജെ പിക്ക് രണ്ടും ലഭിച്ചു.
Keywords: K Sudhakaran Response on Thrikkakara By- Election, Kannur, News, Politics, By-election, K.Sudhakaran, UDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.