എന്‍ ക്യു എ എസ് ദേശീയ തലത്തില്‍ പ്രഖ്യാപിച്ച അവാർഡുകളിൽ രണ്ടെണ്ണം കേരളത്തിന്
Sep 18, 2021, 10:05 IST
തിരുവനന്തപുരം: (www.kvartha.com 18.09.2021) അവാർഡ് തിളക്കത്തിൽ വീണ്ടും കേരളത്തിന്റെ ആരോഗ്യ മേഖല. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യു എ എസ്) ദേശീയ തലത്തില്‍ പ്രഖ്യാപിച്ച അവാർഡുകളിൽ രണ്ടെണ്ണം കേരളം സ്വന്തമാക്കി. കോവിഡ് കാലത്തും കേരളം നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
നഗര പ്രാഥമിക ആരോഗ്യ കേന്ദ്രവിഭാഗത്തില്‍ കേരളം ഒന്നാം സ്ഥാനം നേടി. കൂടാതെ, പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ രണ്ടാമതായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ലോക രോഗി സുരക്ഷാ ദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യമറിയിച്ചത്.
കേരളത്തിലെ 125 സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് ഇതുവരെ നാഷണല്‍ എന്‍ ക്യു എ എസ് അംഗീകാരം ലഭിച്ചത്. അതില്‍ മൂന്ന് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഏഴ് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 78 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 33 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ ക്യു എ എസ് നേടിയിട്ടുള്ളത്.
Keywords: News, Kerala, Health, Health Minister, COVID-19, Award, Kerala receives 2 national awards for most number of NQAS recognition.
< !- START disable copy paste -->
നഗര പ്രാഥമിക ആരോഗ്യ കേന്ദ്രവിഭാഗത്തില്‍ കേരളം ഒന്നാം സ്ഥാനം നേടി. കൂടാതെ, പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ രണ്ടാമതായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ലോക രോഗി സുരക്ഷാ ദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യമറിയിച്ചത്.
കേരളത്തിലെ 125 സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് ഇതുവരെ നാഷണല്‍ എന്‍ ക്യു എ എസ് അംഗീകാരം ലഭിച്ചത്. അതില്‍ മൂന്ന് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഏഴ് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 78 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 33 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ ക്യു എ എസ് നേടിയിട്ടുള്ളത്.
Keywords: News, Kerala, Health, Health Minister, COVID-19, Award, Kerala receives 2 national awards for most number of NQAS recognition.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.