കോഴിക്കോട്: (www.kvartha.com 16.09.2021) കോൺഗ്രസില്‍ നിന്നും രാജിവെച്ച് സിപിഎമിലേക്ക് എത്തിയ കെ പി അനിൽകുമാറിന് ആദ്യ ചുമതല. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായാണ് ആദ്യ ചുമതല.
ജനുവരി 10 മുതൽ 12 വരെയാണ് കോഴിക്കോട് ജില്ലാ സമ്മേളനം നടക്കുന്നത്. എളമരം കരിം, ടി പി രാമകൃഷ്‌ണൻ, മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് അനിൽകുമാറിന് ആദ്യ ചുമതല.
അതേസമയം അനില്‍കുമാര്‍ ദേശാഭിമാനി വരിക്കാരനായി. സിപിഎം ജില്ലാ സെക്രടറി പി മോഹനന്‍ അനില്‍കുമാറിന്‍റെ വീട്ടിലെത്തിയാണ് വരിസംഖ്യ ഏറ്റുവാങ്ങിയത്.
ജനുവരി 10 മുതൽ 12 വരെയാണ് കോഴിക്കോട് ജില്ലാ സമ്മേളനം നടക്കുന്നത്. എളമരം കരിം, ടി പി രാമകൃഷ്‌ണൻ, മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് അനിൽകുമാറിന് ആദ്യ ചുമതല.
അതേസമയം അനില്‍കുമാര്‍ ദേശാഭിമാനി വരിക്കാരനായി. സിപിഎം ജില്ലാ സെക്രടറി പി മോഹനന്‍ അനില്‍കുമാറിന്‍റെ വീട്ടിലെത്തിയാണ് വരിസംഖ്യ ഏറ്റുവാങ്ങിയത്.
കോണ്‍ഗ്രസില്‍ നിന്നും രാജി പ്രഖ്യാപിച്ച ശേഷം കോഴിക്കോട് എത്തിയ കെപി അനില്‍കുമാറിന് പാര്‍ടി വലിയ രീതിയിലായിരുന്നു സ്വീകരണം നൽകിയത്. ജില്ല സെക്രടറി പി മോഹനന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനിലും സ്വീകരണം നല്‍കിയിരുന്നു.
പാർടി ഏൽപിക്കുന്ന ചുമതല ആത്മാർഥമായി തന്നെ നിർവഹിക്കുമെന്നാണ് അനില്‍കുമാര്‍ അറിയിച്ചത്.
Keywords: News, Kozhikode, Kerala, State, CPM, Congress, Police, Top-Headlines, KP Anilkumar, CPM gave first charge to KP Anilkumar.
< !- START disable copy paste -->