കെ കെ രമ മത്സരിക്കാത്ത സാഹചര്യത്തില്‍ വടകര സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്; ധര്‍മടം സീറ്റും ഏറ്റെടുക്കും
                                                 Mar 15, 2021, 18:55 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            വടകര: (www.kvartha.com 15.03.2021) കെ കെ രമ മത്സരിക്കാത്ത സാഹചര്യത്തില്‍ വടകര സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിന്റെ തീരുമാനം. വടകരയ്ക്ക് പുറമെ ധര്‍മടം സീറ്റും കോണ്‍ഗ്രസ് ഏറ്റെടുക്കും. ഇതോടെ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം തൊണ്ണൂറ്റി നാലായി. 
 
 
പ്രായോഗികവും രാഷ്ട്രീയവുമായ കാരണത്താല്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ കഴിയില്ലെന്നാണ് ഫോര്‍വേഡ് ബ്ലോക് യു ഡി എഫ് നേതൃത്വത്തെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ചേരിയിലെ രണ്ട് പ്രധാന നേതാക്കള്‍ പരസ്പരം മത്സരിക്കുന്നത് ശരിയായ സന്ദേശമാകില്ലെന്ന് ഫോര്‍വേഡ് ബ്ലോക് സെക്രടെറി ജി ദേവരാജന്‍ പറഞ്ഞു. 
   
 
 
 
                                        
  തര്‍ക്കമുള്ള ആറ് സീറ്റുകളിലടക്കം ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും എം എം ഹസന്‍ പറഞ്ഞു. എട്ട് മണ്ഡലങ്ങളില്‍ കൂടിയാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്. ചൊവ്വാഴ്ച്ചയോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തികരിക്കുമെന്നും എം എം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. 
 
 
പ്രായോഗികവും രാഷ്ട്രീയവുമായ കാരണത്താല്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ കഴിയില്ലെന്നാണ് ഫോര്‍വേഡ് ബ്ലോക് യു ഡി എഫ് നേതൃത്വത്തെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ചേരിയിലെ രണ്ട് പ്രധാന നേതാക്കള്‍ പരസ്പരം മത്സരിക്കുന്നത് ശരിയായ സന്ദേശമാകില്ലെന്ന് ഫോര്‍വേഡ് ബ്ലോക് സെക്രടെറി ജി ദേവരാജന്‍ പറഞ്ഞു. 
  Keywords:  Congress to take over Vadakara seat in case KK Rema does not contest; Dharmadam will also take over the seat, Vadakara, News, Politics, Assembly-Election-2021, Media, M.M Hassan, Kerala. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                