വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് വിധവയായ യുവതിയുടെ മുന്നില്‍വെച്ച് സ്വയം വെടിവെച്ച് മരിച്ചു
Oct 13, 2019, 08:18 IST
ഭോപ്പാല്‍: (www.kvartha.com 13.10.2019) വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് വിധവയായ യുവതിയുടെ മുന്നില്‍വെച്ച് സ്വയം വെടിവെച്ച് മരിച്ചു. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് സംഭവം. ഉജ്ജൈയിന്‍ സ്വദേശി ജിതേന്ദ്ര വര്‍മ്മയാണ് ജീവനൊടുക്കിയത്.
മുമ്പ് പലതവണ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നുവെങ്കിലും യുവതി നിരസിച്ചിരുന്നു. ശനിയാഴ്ച്ച വീട്ടില്‍ അതിക്രമിച്ചുകയറി യുവാവ് വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ യുവതി വഴങ്ങാതിരുന്നതോടെ യുവാവ് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് സ്വയം വെടിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords; National, Madhya pradesh, Bhoppal, News, Suicide, Youth, Shot dead, Proposal, Widow rejects marriage proposal; Youth shot himself to death
മുമ്പ് പലതവണ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നുവെങ്കിലും യുവതി നിരസിച്ചിരുന്നു. ശനിയാഴ്ച്ച വീട്ടില്‍ അതിക്രമിച്ചുകയറി യുവാവ് വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ യുവതി വഴങ്ങാതിരുന്നതോടെ യുവാവ് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് സ്വയം വെടിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords; National, Madhya pradesh, Bhoppal, News, Suicide, Youth, Shot dead, Proposal, Widow rejects marriage proposal; Youth shot himself to death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.