കശ്മീരില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍; ലോകരാജ്യങ്ങള്‍ ഇന്ത്യയെ ഉപരോധിക്കണമെന്ന് ഇമ്രാന്‍ ഖാന്‍
Sep 14, 2019, 07:54 IST
ഇസ്ലാമാബാദ്: (www.kvartha.com 14/09/2019) കശ്മീരില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ലോകരാജ്യങ്ങള്‍ ഇന്ത്യയെ ഉപരോധിക്കണമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യ വലിയ മാര്‍ക്കറ്റായതുകൊണ്ട് ലോകരാജ്യങ്ങള്‍ ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. ഇന്ത്യ-പാക് വിഷയത്തില്‍ അമേരിക്കയും റഷ്യയും ചൈനയും ഇടപെടണമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്‌ഫോടനാത്മകമാണെന്നും ഇമ്രാന്‍ പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം. കടുത്ത മനുഷ്യാവാകാശ ലംഘനങ്ങളാണ് ലംഘനങ്ങളാണ് കശ്മീരില്‍ നടക്കുന്നത്.എന്നാല്‍ ഇന്ത്യയിലെ വലിയ മാര്‍ക്കറ്റ് മുന്നില്‍ക്കണ്ട് ലോകരാജ്യങ്ങള്‍ മൗനം പാലിക്കുന്നു. വ്യവസായത്തേക്കാള്‍ വലുതാണ് മനുഷ്യരെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Pakistan, Prime Minister, Imran Khan, India, News, imran asks world countries to ban india
കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം. കടുത്ത മനുഷ്യാവാകാശ ലംഘനങ്ങളാണ് ലംഘനങ്ങളാണ് കശ്മീരില്‍ നടക്കുന്നത്.എന്നാല്‍ ഇന്ത്യയിലെ വലിയ മാര്‍ക്കറ്റ് മുന്നില്‍ക്കണ്ട് ലോകരാജ്യങ്ങള്‍ മൗനം പാലിക്കുന്നു. വ്യവസായത്തേക്കാള്‍ വലുതാണ് മനുഷ്യരെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Pakistan, Prime Minister, Imran Khan, India, News, imran asks world countries to ban india
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.