ചുമടെടുക്കുന്നതിനിടെ വാക്കേറ്റം; വീടിന് സമീപത്തെത്തിയ സംഘം ഗൃഹനാഥനെ കുത്തിക്കൊന്നു; ഭാര്യയ്ക്കും കുത്തേറ്റു
May 13, 2019, 08:13 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.05.2019) ചുമടെടുക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഗൃഹനാഥനെ കുത്തിക്കൊന്നു. കുതിരപ്പാലം സ്വദേശി രാധാകൃഷ്ണപിള്ള(54)യാണ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. ഭര്‍ത്താവിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഭാര്യ പുഷ്പയ്ക്കും കുത്തേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചുമട്ടുജോലിക്കിടയില്‍ രാധകൃഷ്ണപിള്ള മറ്റ് ചിലരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സന്ധ്യയോടെ ചിലര്‍ വീടിന് സമീപത്തേക്ക് എത്തുകയും വീണ്ടും വാക്കുതര്‍ക്കമുണ്ടാവുകയുമായിരുന്നു. ഇതിനിടയിലാണ് രാധാകൃഷ്ണന് കുത്തേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Stabbed, Death, Wife, Injured, Dispute at Work Place; House Owner Stabbed to Death.
ചുമട്ടുജോലിക്കിടയില്‍ രാധകൃഷ്ണപിള്ള മറ്റ് ചിലരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സന്ധ്യയോടെ ചിലര്‍ വീടിന് സമീപത്തേക്ക് എത്തുകയും വീണ്ടും വാക്കുതര്‍ക്കമുണ്ടാവുകയുമായിരുന്നു. ഇതിനിടയിലാണ് രാധാകൃഷ്ണന് കുത്തേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Stabbed, Death, Wife, Injured, Dispute at Work Place; House Owner Stabbed to Death.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.