ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കൊച്ചി: (www.kvartha.com 08.04.2019) പാലായുടെ മാണിക്യം ഇനിയില്ല. കേരള കോണ്‍ഗ്രസ് ( എം) ചെയര്‍മാന്‍ കെ എം മാണി അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4.57 ഓടെ കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണവിഭാഗത്തിലായിരുന്നു. 
 
 
 
ഏറെക്കാലമായി കെ എം മാണിക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുന്നുണ്ടായിരുന്നു. ശ്വാസകോശ അണുബാധയാണ് നിലവില്‍ ആരോഗ്യനില വഷളാക്കിയതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഒന്നരമാസം മുമ്പാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല.
 
  
  
 
  
  
 
Keywords: Kerala, Kochi, Kottayam, News, Death, Politics, UDF, KM Mani passed away
 
  
  
 
  
ഏറെക്കാലമായി കെ എം മാണിക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുന്നുണ്ടായിരുന്നു. ശ്വാസകോശ അണുബാധയാണ് നിലവില്‍ ആരോഗ്യനില വഷളാക്കിയതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഒന്നരമാസം മുമ്പാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല.
Keywords: Kerala, Kochi, Kottayam, News, Death, Politics, UDF, KM Mani passed away
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
