ദുബൈ: (www.kvartha.com 20.11.2017) മുൻഭാര്യക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പ്രതിക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക വൈകല്യമുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇത് പ്രകാരം സൈക്യാട്രിക് വിഭാഗം ഡോക്ടർമാരുടെ ഒരു സംഘം ഇയാളെ പരിശോധിക്കാനായി സജ്ജമാക്കി.
യുവതിയുടെ ജോലി സ്ഥലത്താണ് സംഭവം നടന്നത്. ഓഫീസിലേക്ക് പ്രേവശിച്ച പ്രതി വാതിലിന്റെ പിറകിൽ ഒളിച്ചിരിക്കുകയും കയ്യിൽ കരുതിയ ആസിഡ് ഭാര്യക്ക് നേരെ ഒഴിക്കുകയുമായിരുന്നു. 80 ശതമാനം പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ വ്യാപ്തിയും സാഹചര്യവും മനസ്സിലാക്കിയ പോലീസ് പ്രതി മുൻഭാര്യയെ കൊല്ലുന്നതിന് വേണ്ടി കരുതിക്കൂട്ടി നടത്തിയ അക്രമമായിരുന്നുവെന്ന് പറഞ്ഞു. പ്രതിയുടെ കൈക്കും പൊള്ളലേറ്റിട്ടുണ്ട്. അതേസമയം ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
Summary: A man, accused of trying to kill his ex-wife by pouring acid on her, was ordered by the Court of First Instance to be examined for mental sanity.The GCC national - who is facing a premeditated attempted murder charge - is set to be examined.
യുവതിയുടെ ജോലി സ്ഥലത്താണ് സംഭവം നടന്നത്. ഓഫീസിലേക്ക് പ്രേവശിച്ച പ്രതി വാതിലിന്റെ പിറകിൽ ഒളിച്ചിരിക്കുകയും കയ്യിൽ കരുതിയ ആസിഡ് ഭാര്യക്ക് നേരെ ഒഴിക്കുകയുമായിരുന്നു. 80 ശതമാനം പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Summary: A man, accused of trying to kill his ex-wife by pouring acid on her, was ordered by the Court of First Instance to be examined for mental sanity.The GCC national - who is facing a premeditated attempted murder charge - is set to be examined.