തിരുവനന്തപുരം: (www.kvartha.com 17.11.2019) കേരള സര്‍വകലാശാല മാര്‍ക്ക് തിരിമറിയില്‍ നടപടിക്ക് വൈസ് ചാന്‍സലറുടെ നിര്‍ദേശം. മോഡറേഷന്റെ മറവില്‍ അധികം മാര്‍ക്ക് നല്‍കിയത് റദ്ദാക്കാന്‍ വൈസ് ചാന്‍സിലര്‍ നിര്‍ദേശിച്ചു. ഇതോടെ ഇതിന്റെ മറവില്‍ അധികമാര്‍ക്ക് കിട്ടിയവരുടെ മാര്‍ക്ക് ലിസ്റ്റും റദ്ദാക്കും.
ഇതിനിടെ, കേരള സര്‍വലാശാലയില്‍ കൂടുതല്‍ പരീക്ഷകളില്‍ മോഡറേഷന്‍ തട്ടിപ്പ് നടന്നെന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. 12 പരീക്ഷകളില്‍ ക്രമക്കേടുകള്‍ നടന്നുവെന്നും ഒരേ പരീക്ഷയുടെ മോഡറേഷന്‍ നിരവധിത്തവണ തിരുത്തിയതായും കണ്ടെത്തി. മോഡറേഷന്‍ തട്ടിപ്പില്‍ സര്‍വകലാശാല മൂന്നംഗ സമിതി തിങ്കളാഴ്ച്ച അന്വേഷണം തുടങ്ങും. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും ഉടന്‍ തുടങ്ങും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഇതിനിടെ, കേരള സര്‍വലാശാലയില്‍ കൂടുതല്‍ പരീക്ഷകളില്‍ മോഡറേഷന്‍ തട്ടിപ്പ് നടന്നെന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. 12 പരീക്ഷകളില്‍ ക്രമക്കേടുകള്‍ നടന്നുവെന്നും ഒരേ പരീക്ഷയുടെ മോഡറേഷന്‍ നിരവധിത്തവണ തിരുത്തിയതായും കണ്ടെത്തി. മോഡറേഷന്‍ തട്ടിപ്പില്‍ സര്‍വകലാശാല മൂന്നംഗ സമിതി തിങ്കളാഴ്ച്ച അന്വേഷണം തുടങ്ങും. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും ഉടന്‍ തുടങ്ങും.
'16 പരീക്ഷകളെക്കുറിച്ചാണ് തട്ടിപ്പെന്ന ആക്ഷേപം ഉയര്‍ന്നത്. സര്‍വകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 12 പരീക്ഷകളില്‍ തട്ടിപ്പ് നടന്നെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ തന്നെ നിരവധിത്തവണയാണ് ഒരേ പരീക്ഷയിലെ മാര്‍ക്കില്‍ തിരുത്തല്‍ വരുത്തിയത്. വളരെ ആസൂത്രിതമായാണ് ക്രമക്കേട് നടത്തിയത്. കൃത്യമായ ഇടവേളകളിലാണ് തിരുത്തലുകള്‍ നടത്തിയത്'. യഥാര്‍ത്ഥ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നും അദ്ദേഹം മുന്‍ സിന്‍ഡിക്കറ്റ് അംഗം ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.
ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ മഹാദേവന്‍ പിള്ള പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കേരള സര്‍വ്വകലാശാല മോഡറേഷന്‍ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ശനിയാഴ്ച്ച ഡിജിപിക്ക് കത്ത് നല്‍കി. മാര്‍ക്ക് ദാനത്തില്‍ സര്‍വ്വകലാശാലക്കെതിരെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്.
ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ മഹാദേവന്‍ പിള്ള പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കേരള സര്‍വ്വകലാശാല മോഡറേഷന്‍ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ശനിയാഴ്ച്ച ഡിജിപിക്ക് കത്ത് നല്‍കി. മാര്‍ക്ക് ദാനത്തില്‍ സര്‍വ്വകലാശാലക്കെതിരെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്.
Keywords: News, Kerala, Thiruvananthapuram, University, Police, Investigates, Crime Branch, Moderation, Kerala University Moderation Mark to be Cancelled