കൊച്ചി: (www.kvartha.com 20.11.2017) നടിയെ ആക്രമിച്ച കേസിൽ സാക്ഷി പറയുന്നതിൽ നിന്ന് മഞ്ജു വാരിയർ പിൻവാങ്ങിയതായി റിപ്പോർട്ട്. സാക്ഷി പറയുന്നതിന് ചില അസൗകര്യങ്ങൾ അറിയിച്ചതിനാൽ പോലീസ് ഇവരെ സാക്ഷിയാക്കില്ലെന്നാണ് വിവരം. ഇതോടെ കേസിന്റെ ഗതി എന്താകുമെന്ന ആശയക്കുഴപ്പത്തിലാണ് പോലീസ്.
അതേസമയം ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കാനിരിക്കെ കേസ് വേഗത്തിലാക്കാൻ പ്രത്യേക കോടതി അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെടും. എന്നാൽ സംഭവ ദിവസം താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നാണ് നടൻ പോലീസിനെ അറിയിച്ചത്. ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. പക്ഷെ ഇത് വ്യാജമാണെന്നാണ് പോലീസ് പറയുന്നത്. ഇനി ആശുപത്രയിൽ ചികിത്സ തേടിയിട്ടുണ്ടെങ്കിലും അവിടെ അഡ്മിറ്റ് ആയിട്ടില്ലെന്ന് പോലീസ് പറയുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനും നടനെതിരെ കേസെടുക്കാൻ ആലോചനയുണ്ട്.
നേരത്തെ ജാമ്യവ്യസ്ഥയില്‍ ഇളവു തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ദുബൈയില്‍ പുതുതായി തുടങ്ങുന്ന 'ദേ പുട്ടിന്റെ' ഉദ്ഘാടനത്തിന് പോകാനാണ് ദിലീപ് പാസ്‌പോര്‍ട് ആവശ്യപ്പെട്ടത്.
Summary: Actress attack case: Famous actress Manju Warrior will not appear in court. She informed police that she has engaged in some other work and will not be present during the day.
അതേസമയം ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കാനിരിക്കെ കേസ് വേഗത്തിലാക്കാൻ പ്രത്യേക കോടതി അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെടും. എന്നാൽ സംഭവ ദിവസം താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നാണ് നടൻ പോലീസിനെ അറിയിച്ചത്. ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. പക്ഷെ ഇത് വ്യാജമാണെന്നാണ് പോലീസ് പറയുന്നത്. ഇനി ആശുപത്രയിൽ ചികിത്സ തേടിയിട്ടുണ്ടെങ്കിലും അവിടെ അഡ്മിറ്റ് ആയിട്ടില്ലെന്ന് പോലീസ് പറയുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനും നടനെതിരെ കേസെടുക്കാൻ ആലോചനയുണ്ട്.
നേരത്തെ ജാമ്യവ്യസ്ഥയില്‍ ഇളവു തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ദുബൈയില്‍ പുതുതായി തുടങ്ങുന്ന 'ദേ പുട്ടിന്റെ' ഉദ്ഘാടനത്തിന് പോകാനാണ് ദിലീപ് പാസ്‌പോര്‍ട് ആവശ്യപ്പെട്ടത്.
Summary: Actress attack case: Famous actress Manju Warrior will not appear in court. She informed police that she has engaged in some other work and will not be present during the day.