ന്യൂഡല്‍ഹി: (www.kvartha.com 30.12.2017) ജമാ ഉദ്ദ് നേതാവ് ഹഫീസ് സയീദിനൊപ്പം വേദി പങ്കിട്ട നയതന്ത്രജ് ഞനെ പലസ്തീന്‍ മടക്കിവിളിച്ചു. പലസ്തീന്‍ നയതന്ത്രജ് ഞന്‍ വലീദ് അബു അലി മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഫഹീസ് സയീദിനൊപ്പം വേദി പങ്കിട്ട സംഭവത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
ഒരു അഗോളഭീകരനൊപ്പം ഇടപഴകുന്ന പലസ്തീന്‍ നയതന്ത്രജ് ഞന്റെ നടപടി അസ്വീകാര്യമാണെന്ന് ഇന്ത്യ പറഞ്ഞിരുന്നു. വിഷയം ഗൗരവമായി എടുക്കുമെന്ന പലസ്തീന്റെ പ്രതികരണമുണ്ടായതിന് പിന്നാലെയാണ് നയതന്ത്രജ് ഞനെ മടക്കിവിളിച്ചുകൊണ്ട് നടപടിയുണ്ടായത്.
പാക് നഗരമായ റാവല്‍ പിണ്ടിയില്‍ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാക്കിസ്ഥാന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സയീദ് പലസ്തീന്‍ നയതന്ത്രജ് ഞന്‍ വലിദ് അബു അലിക്കൊപ്പം വേദി പങ്കിട്ടത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു പരിപാടി. 2012ല്‍ രൂപീകൃതമായ സംഘടനയാണ് ദിഫാ ഇ പാക്കിസ്ഥാന്‍ കൗണ്‍സില്‍. യുഎസും ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിക്കാന്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്ന സംഘടനകളില്‍ ഒന്നാണിത്.
ഹഫീസ് സയീദിന്റെ തലയ്ക്ക് 10 മില്യന്‍ യു എസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്. ആഗോള തീവ്രവാദി പട്ടികയില്‍ ഇടം പിടിച്ച നേതാവാണ് സയീദ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The ambassador's recall came hours after the Palestine, while conveying "deep regrets", assured India that they had taken "serious cognizance" of their envoy's presence at this event.
Keywords: Palestinian envoy, Walid Abu Ali, Hafiz Saeed, Pakistan, Rawalpindi, LeT, JuD, Mumbai terror attacks
ഒരു അഗോളഭീകരനൊപ്പം ഇടപഴകുന്ന പലസ്തീന്‍ നയതന്ത്രജ് ഞന്റെ നടപടി അസ്വീകാര്യമാണെന്ന് ഇന്ത്യ പറഞ്ഞിരുന്നു. വിഷയം ഗൗരവമായി എടുക്കുമെന്ന പലസ്തീന്റെ പ്രതികരണമുണ്ടായതിന് പിന്നാലെയാണ് നയതന്ത്രജ് ഞനെ മടക്കിവിളിച്ചുകൊണ്ട് നടപടിയുണ്ടായത്.
പാക് നഗരമായ റാവല്‍ പിണ്ടിയില്‍ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാക്കിസ്ഥാന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സയീദ് പലസ്തീന്‍ നയതന്ത്രജ് ഞന്‍ വലിദ് അബു അലിക്കൊപ്പം വേദി പങ്കിട്ടത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു പരിപാടി. 2012ല്‍ രൂപീകൃതമായ സംഘടനയാണ് ദിഫാ ഇ പാക്കിസ്ഥാന്‍ കൗണ്‍സില്‍. യുഎസും ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിക്കാന്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്ന സംഘടനകളില്‍ ഒന്നാണിത്.
ഹഫീസ് സയീദിന്റെ തലയ്ക്ക് 10 മില്യന്‍ യു എസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്. ആഗോള തീവ്രവാദി പട്ടികയില്‍ ഇടം പിടിച്ച നേതാവാണ് സയീദ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The ambassador's recall came hours after the Palestine, while conveying "deep regrets", assured India that they had taken "serious cognizance" of their envoy's presence at this event.
Keywords: Palestinian envoy, Walid Abu Ali, Hafiz Saeed, Pakistan, Rawalpindi, LeT, JuD, Mumbai terror attacks