കൊച്ചി:(www.kvartha.com 29.08.2014) മലബാര്‍ സിമന്റ്‌സിലെ ഉദ്യോഗസ്ഥനായിരുന്ന ശശീന്ദ്രനും കുട്ടികളും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച് തുടരന്വേഷണം ആവശ്യപ്പെട്ട് ക്രൈം ചീഫ് എഡിറ്റര്‍ ടി പി നന്ദകുമാര്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കി.
ശശീന്ദ്രന്റെ മരണം ആത്മഹത്യയാണെന്നും അതിന് ഉത്തരവാദി ചാക്ക് രാധാകൃഷ്ണനാണെന്നും കാണിച്ച് സി.ബി.ഐ അന്വേഷണ റിപോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ശശീന്ദ്രന്റെയും കുട്ടികളുടെയും മരണത്തില്‍ മലബാര്‍ സിമിന്റ്‌സിന്റെ എം.ഡിയായിരുന്ന സുന്ദരമൂര്‍ത്തിയും എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ സൂര്യനാരായണനും ചേര്‍ന്ന ഗുണ്ടകളെ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും അതിന് ശക്തമായ തെളിവുകള്‍ ഉണ്ടെന്നും കാണിച്ചാണ് തുടരന്വേഷണ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
ശശീന്ദ്രന്റെ മരണം ആത്മഹത്യയാണെന്നും അതിന് ഉത്തരവാദി ചാക്ക് രാധാകൃഷ്ണനാണെന്നും കാണിച്ച് സി.ബി.ഐ അന്വേഷണ റിപോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ശശീന്ദ്രന്റെയും കുട്ടികളുടെയും മരണത്തില്‍ മലബാര്‍ സിമിന്റ്‌സിന്റെ എം.ഡിയായിരുന്ന സുന്ദരമൂര്‍ത്തിയും എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ സൂര്യനാരായണനും ചേര്‍ന്ന ഗുണ്ടകളെ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും അതിന് ശക്തമായ തെളിവുകള്‍ ഉണ്ടെന്നും കാണിച്ചാണ് തുടരന്വേഷണ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
ശശീന്ദ്രൻ |
Keywords: Kochi, Court, Kerala, Death, Shashindran's death, Malabar Ciment