ചീഫ് ജസ്റ്റീസ് നവംബര്‍ മൂന്നാം വാരം വിരമിക്കാനിരിക്കെ അതിന് മുമ്പെ ബാബരി കേസില്‍ വിധി പറയാനാണ് നീക്കം. തര്‍ക്ക കേസില്‍ വിധി ഉടന്‍ വരാനിരിക്കെ സമൂഹ മാധ്യമങ്ങളും കര്‍ശന നിരീക്ഷണത്തിലാക്കിക്കഴിഞ്ഞു. ഓരോ പ്ലാറ്റ്‌ഫോമുകളും നിരീക്ഷിക്കാന്‍ യുപി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: National, Babri Masjid Demolition Case, Court, Lucknow, Uttar Pradesh, Muslim, Minority, Chief Justice, Ayodhya: Muslim leaders urge restraint