മുസഫര്‍നഗര്‍: (www.kvartha.com 01.01.2018) ഉത്തര്‍പ്രദേശില്‍ പശുക്കളെ കൊന്നുവെന്ന് ആരോപിച്ച് പോലീസ് രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഖതൗലി ജില്ലയില്‍ താമസിക്കുന്ന നസിമുദ്ദിനെയും കുടുംബത്തെയുമാണ് അറസ്റ്റു ചെയ്തത്. നസിമുദ്ദീന്റെ പന്ത്രണ്ടും പതിനാറും വയസുള്ള പെണ്‍കുട്ടികളെയും ഭാര്യയെയുമാണ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായവരാണെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും പറയുന്നു.
ഇവരുടെ വീട്ടില്‍ നിന്നും ഗോമാംസവും പശുക്കളെയും പോലീസ് പിടിച്ചെടുത്തുവെന്ന് അവകാശപ്പെട്ടു. അതേസമയം പെണ്‍കുട്ടികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഗോവധനിരോധന നിയമപ്രകാരമാണ് നസിമുദ്ദിനെയും കുടുംബാംഗങ്ങളായ ഒമ്പതു പേരെയും അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടികളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചു കൂടി. സംഭവം വിവാദമായതോടെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുപി സര്‍ക്കാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ഇവരുടെ വീട്ടില്‍ നിന്നും ഗോമാംസവും പശുക്കളെയും പോലീസ് പിടിച്ചെടുത്തുവെന്ന് അവകാശപ്പെട്ടു. അതേസമയം പെണ്‍കുട്ടികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഗോവധനിരോധന നിയമപ്രകാരമാണ് നസിമുദ്ദിനെയും കുടുംബാംഗങ്ങളായ ഒമ്പതു പേരെയും അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടികളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചു കൂടി. സംഭവം വിവാദമായതോടെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുപി സര്‍ക്കാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Politics heats up over minor girls jailed in cow slaughter case, Allegation, News, Local-News, Crime, Jail, Report, Police, Family, Criminal Case, National.