ADVERTISEMENT
ചമ്പരന്‍: വീട്ടമ്മയേയും പ്രായപൂര്‍ത്തികാത്ത മകളേയും ഒരു സംഘം യുവാക്കള്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു. പ്രതികളുടെ കുടുംബാംഗമായ പെണ്‍കുട്ടിയുമൊത്ത് യുവതിയുടെ മകന്‍ ഒളിച്ചോടിയതിന്റെ പ്രതികാരമായാണ് കൂട്ടബലാല്‍സംഗം നടത്തിയത്.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവാവ് പെണ്‍കുട്ടിയുമൊത്ത് ഒളിച്ചോടിയത്. ഇടയ്ക്കിടയ്ക്ക് യുവാവിനെ തേടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്താറുണ്ട്. മകന്‍ എവിടെയാണെന്ന് യുവതിക്ക് അറിയാമെന്ന് ആരോപിച്ചാണ് പ്രതികള്‍ അമ്മയേയും മകളേയും ബലാല്‍സംഗത്തിനിരയാക്കിയത്. ഏപ്രില്‍ 18നാണ് സംഭവം നടന്നത്.
ഒളിച്ചോടിയ യുവാവിനും പെണ്‍കുട്ടിക്കും വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പരാതി ഫയല്‍ ചെയ്ത് 36 മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
SUMMARY: Champaran: A woman and her minor daughter from Champaran district of Bihar have allegedly been gang-raped by six men who suspected that the woman's son had eloped with a girl from their family.
Keywords: National news, Champaran, Woman, Minor daughter, Champaran district, Bihar, Allegedly, Gang-raped, Six men, Suspected, Woman's son, Eloped, Girl, Family.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവാവ് പെണ്‍കുട്ടിയുമൊത്ത് ഒളിച്ചോടിയത്. ഇടയ്ക്കിടയ്ക്ക് യുവാവിനെ തേടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്താറുണ്ട്. മകന്‍ എവിടെയാണെന്ന് യുവതിക്ക് അറിയാമെന്ന് ആരോപിച്ചാണ് പ്രതികള്‍ അമ്മയേയും മകളേയും ബലാല്‍സംഗത്തിനിരയാക്കിയത്. ഏപ്രില്‍ 18നാണ് സംഭവം നടന്നത്.
ഒളിച്ചോടിയ യുവാവിനും പെണ്‍കുട്ടിക്കും വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പരാതി ഫയല്‍ ചെയ്ത് 36 മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
SUMMARY: Champaran: A woman and her minor daughter from Champaran district of Bihar have allegedly been gang-raped by six men who suspected that the woman's son had eloped with a girl from their family.
Keywords: National news, Champaran, Woman, Minor daughter, Champaran district, Bihar, Allegedly, Gang-raped, Six men, Suspected, Woman's son, Eloped, Girl, Family.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
