സൗരോര്‍ജ്ജ പദ്ധതി തട്ടിപ്പ് - ജോസഫ് കരപറമ്പിലിന്റെ കാര്‍ട്ടൂണ്‍
Jun 15, 2013, 10:00 IST
ADVERTISEMENT
സോളാര്‍ തട്ടിപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിന്റെ സ്റ്റാഫില്‍പെട്ട രണ്ടുപേരെ പുറത്താക്കിയതിനെ കുറിച്ച് ജോസഫ് കരപറമ്പിലിന്റെ കാര്‍ട്ടൂണ്‍. എന്‍.എസ്.എസ്. നേതാവ് ജി. സുകുമാരന്‍ നായരും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഒടുവില്‍ സോളാര്‍ തട്ടിപ്പിലൂടെ സരിതാ നായരും സ്വര്ക്കാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യമാണ് കാര്‍ട്ടൂണ്‍ വ്യക്തമാക്കുന്നത്.
നായര്‍ സമുദായത്തില്‍പെട്ട സുകുമാരന്‍ നായരും രമേശ് ചെന്നിത്തലയും സരിതാ നായരും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ മുക്കിയമന്ത്രിയാക്കി മാറ്റുമോ എന്ന് കാര്‍ട്ടൂണില്‍ ജനം സംശയം പ്രകടിപ്പിക്കുന്നു. ടെന്നി ജോപ്പനെ കരുവാക്കി തനിക്കെതിരെ ചുവപ്പന്മാരായ പ്രതിപക്ഷം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പറയുന്നതായും കാര്ടൂണില് സൂചിപ്പിക്കുന്നു.
Keywords: Joseph Karaparambil, Cartoon, Solar Panel, Oommen Chandy, Cheating, Case, Project, Sukumaran Nair, Ramesh Chennithala, Saritha Nair, Chief Minister, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
നായര്‍ സമുദായത്തില്‍പെട്ട സുകുമാരന്‍ നായരും രമേശ് ചെന്നിത്തലയും സരിതാ നായരും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ മുക്കിയമന്ത്രിയാക്കി മാറ്റുമോ എന്ന് കാര്‍ട്ടൂണില്‍ ജനം സംശയം പ്രകടിപ്പിക്കുന്നു. ടെന്നി ജോപ്പനെ കരുവാക്കി തനിക്കെതിരെ ചുവപ്പന്മാരായ പ്രതിപക്ഷം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പറയുന്നതായും കാര്ടൂണില് സൂചിപ്പിക്കുന്നു.
Keywords: Joseph Karaparambil, Cartoon, Solar Panel, Oommen Chandy, Cheating, Case, Project, Sukumaran Nair, Ramesh Chennithala, Saritha Nair, Chief Minister, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

