ചണ്ഡിഗർ: (www.kvartha.com 30.09.2020) ഹരിയാനയിൽ മുൻ എം എൽ എയും ബി ജെ പി നേതാവുമായ ശ്യാം സിങ് റാണ പാർട്ടിവിട്ടു. പാർലമെന്റ് പാസ്സാക്കിയ നിയമങ്ങളായ കർഷക ദ്രോഹ ബില്ലുകളിൽ പ്രതിഷേധിച്ചാണ് രാജി.
യമുന നഗർ ജില്ലയിലെ റഡൗർ മണ്ഡലം എം എൽ എയായിരുന്ന ഇദ്ദേഹം ബി ജെ പി ഹരിയാന സംസ്ഥാന അദ്ധ്യക്ഷൻ ഓംപ്രകാശ് ധൻകറിനാണ് രാജിക്കത്ത് സമർപ്പിച്ചത്. പാർട്ടി എല്ലാ പദവികളും ചുമതലകളും ഒഴിഞ്ഞതായി യമുനനഗറിൽ മാധ്യമങ്ങളോട് പറഞ്ഞ റാണ വെറുതെ വീട്ടിലിരിക്കാനല്ല നിലനില്പിനായി പൊരുതുന്ന ആയിരക്കണക്കിന് കർഷകരുടെ മുന്നിൽ നടക്കാനാണ് പാർട്ടി ഭാരം ഇറക്കിവെക്കുന്നതെന്ന് കൂട്ടിച്ചേർത്തു.
< !- START disable copy paste -->
യമുന നഗർ ജില്ലയിലെ റഡൗർ മണ്ഡലം എം എൽ എയായിരുന്ന ഇദ്ദേഹം ബി ജെ പി ഹരിയാന സംസ്ഥാന അദ്ധ്യക്ഷൻ ഓംപ്രകാശ് ധൻകറിനാണ് രാജിക്കത്ത് സമർപ്പിച്ചത്. പാർട്ടി എല്ലാ പദവികളും ചുമതലകളും ഒഴിഞ്ഞതായി യമുനനഗറിൽ മാധ്യമങ്ങളോട് പറഞ്ഞ റാണ വെറുതെ വീട്ടിലിരിക്കാനല്ല നിലനില്പിനായി പൊരുതുന്ന ആയിരക്കണക്കിന് കർഷകരുടെ മുന്നിൽ നടക്കാനാണ് പാർട്ടി ഭാരം ഇറക്കിവെക്കുന്നതെന്ന് കൂട്ടിച്ചേർത്തു.
Keywords: MLA, News, National, BJP, Politics, Politiicalparty, Farmers, Protest, Resignation, Former Haryana MLA quits BJP.