മലപ്പുറം: (www.kvartha.com 06.06.2019) ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെന്മിനി റേഷന്‍ കടക്കു സമീപത്തെ വെള്ളോലി ശശികുമാര്‍ - സുലോചന ദമ്പതികളുടെ മകന്‍ സജിത്ത് (27) ആണ് മരിച്ചത്. കീഴാറ്റൂര്‍ നെന്മിനിയില്‍ ബുധനാഴ്ചയാണ് സജിത്തിന് ഇടിമിന്നലേറ്റത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് വ്യാഴാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബുധനാഴ്ച കൂട്ടുകാര്‍ക്കൊപ്പം റോഡരികിലെ ഷെഡ്ഡില്‍ ഇരിക്കുമ്പോഴാണ് അപകടം. സജിത്ത് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഇടിമിന്നലേറ്റത്. ഇതില്‍ സജിത്തിന്റെ പരിക്ക് ഗുരുതരമായിരുന്നു. മൂന്ന് മാസം മുമ്പ് റിയാദിലെ ജോലി മതിയാക്കി നാട്ടില്‍ വന്ന സജിത്ത് പാണ്ടിക്കാട് - പെരിന്തല്‍മണ്ണ റൂട്ടിലോടുന്ന ഫ്രണ്ട്‌സ് ബസില്‍ ഡ്രൈവറായിരുന്നു.
അവിവാഹിതനാണ്. മേലാറ്റൂര്‍ പോലീസ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. സഹോദരി സൗമ്യ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Malappuram, Storm, Lightning, Accident, Youth, Dies, Treatment, Hospital, Youth dies after thunderstorm lightning.
< !- START disable copy paste -->
ബുധനാഴ്ച കൂട്ടുകാര്‍ക്കൊപ്പം റോഡരികിലെ ഷെഡ്ഡില്‍ ഇരിക്കുമ്പോഴാണ് അപകടം. സജിത്ത് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഇടിമിന്നലേറ്റത്. ഇതില്‍ സജിത്തിന്റെ പരിക്ക് ഗുരുതരമായിരുന്നു. മൂന്ന് മാസം മുമ്പ് റിയാദിലെ ജോലി മതിയാക്കി നാട്ടില്‍ വന്ന സജിത്ത് പാണ്ടിക്കാട് - പെരിന്തല്‍മണ്ണ റൂട്ടിലോടുന്ന ഫ്രണ്ട്‌സ് ബസില്‍ ഡ്രൈവറായിരുന്നു.
അവിവാഹിതനാണ്. മേലാറ്റൂര്‍ പോലീസ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. സഹോദരി സൗമ്യ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )