കോഴിക്കോട്: (www.kvartha.com 04.08.2019) സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി വിവാഹിതരാവാന്‍ തീരുമാനിച്ച മിഖ്ദാദ്-കസ്തൂരി എന്നിവരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. രജിസ്റ്റര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ച ഇരുവരുടെയും ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നത്.
''ഞാനും കസ്തൂരിയും വിവാഹിതരാവാന്‍ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തത്. രണ്ടു പേരുടെയും പാരന്റ്‌സിന്റെ സമ്മതത്തോടു കൂടിയാണ്.
കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരെയും വിളിച്ചു നല്ല രീതിയില്‍ തന്നെ കല്യാണം നടക്കുന്നതാണ്. ആരും വിഷമിക്കേണ്ട എല്ലാവരെയും വിളിക്കും. ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ കുറെ കണ്ടത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഇടേണ്ടി വന്നത്.'' മിഖ്ദാദ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഞാന്‍ അറിയിച്ചാല്‍ മതിയ ആവൊ? എന്ന് മിഖ്ദാദ് ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി വന്നിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
'ദയവായി അറിയുന്നവര്‍. ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുക എന്ന തലക്കെട്ടോട് ' കൂടിയാണ് ബൈജു പുതുവായ് എന്ന വ്യക്തി സോഷ്യല്‍ മീഡിയയില്‍ ആദ്യം ഈ ചിത്രം ഷെയര്‍ ചെയ്തത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം പ്രചരിക്കുകയായിരുന്നു. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റിന് മറുപടിയുമായി വരനായ മിഖ്ദാദ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
''ഞാനും കസ്തൂരിയും വിവാഹിതരാവാന്‍ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തത്. രണ്ടു പേരുടെയും പാരന്റ്‌സിന്റെ സമ്മതത്തോടു കൂടിയാണ്.
കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരെയും വിളിച്ചു നല്ല രീതിയില്‍ തന്നെ കല്യാണം നടക്കുന്നതാണ്. ആരും വിഷമിക്കേണ്ട എല്ലാവരെയും വിളിക്കും. ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ കുറെ കണ്ടത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഇടേണ്ടി വന്നത്.'' മിഖ്ദാദ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഞാന്‍ അറിയിച്ചാല്‍ മതിയ ആവൊ? എന്ന് മിഖ്ദാദ് ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി വന്നിരിക്കുന്നത്.
Keywords: News, Kerala, Kozhikode, Marriage, Social Network, Notice, Special Marriage Act application posted on notice board of Registrar's Office goes viral on social media