കോഴിക്കോട്: (www.kvartha.com 22.07.2017) എഴുത്തുകാരന്‍ കെ പി രാമനുണ്ണിക്ക് ലഭിച്ച ഭീഷണിക്കത്ത് കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെ സംഘപരിവാറിനെതിരെ ആരോപണവുമായി വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ശ്രീജ നെയ്യാറ്റിന്‍കര. രാമനുണ്ണിയുടെ കൈവെട്ടാന്‍ കാത്തിരിക്കുന്നത് മുസ്ലീങ്ങളല്ല, സംഘപരിവാരാണെന്നും ശ്രീജ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അമ്പലത്തില്‍ കയറി വിഗ്രഹങ്ങള്‍ തകര്‍ത്തത് സംഘി... അമ്പലത്തിനു മുന്നില്‍ പശുക്കിടാവിനെ കൊന്നിട്ടത് സംഘി... അമ്പല മുറ്റത്ത് മലമൂത്ര വിസര്‍ജനം നടത്തിയത് സംഘി... ഇതൊക്കെ ചെയ്തത് മുസ്ലിമിന്റെ നെഞ്ചത്ത് ചവിട്ടാന്‍ തന്നല്ലേ... ഈ കത്തും സംഘികളുടെ തലയിലുദിച്ച കുബുദ്ധി തന്നെയാണ്... ശ്രീജ തുറന്നടിച്ചു. ശ്രീജയുടെ അഭിപ്രായത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്ത് വന്നു.
ആറ് മാസത്തിനകം മതം മാറിയില്ലെങ്കില്‍ പ്രൊഫ. ടി ജെ ജോസഫിനെ ചെയ്തതു പോലെ വലതു കയ്യും ഇടതുകാലും വെട്ടിക്കളയുമെന്നായിരുന്നു രാമനുണ്ണിക്ക് ലഭിച്ച ഭീഷണി. മതം മാറാന്‍ കാഫിറുകള്‍ക്ക് ആറ് മാസമാണ് സമയം നല്‍കുന്നതെന്നും അതിന് മുമ്പ് മാറാത്തവരെ കഴുത്തറക്കണമെന്നുമാണ് കത്തിലുള്ളത്.
ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
രാമനുണ്ണിയുടെ കൈവെട്ടാന്‍ കാത്തിരിക്കുന്നത് മുസ്ലീങ്ങളല്ല സംഘികളേ നിങ്ങള്‍ തന്നെയാണ്
നിസംശയം പറയാം രാമനുണ്ണിയ്ക്ക് ലഭിച്ച ആ കത്ത് സംഘപരിവാറല്ലാതെ മറ്റാരും എഴുതില്ല .... അമ്പലത്തില്‍ കയറി വിഗ്രഹങ്ങള്‍ തകര്‍ത്തത് സംഘി ... അമ്പലത്തിനു മുന്നില്‍ പശുക്കിടാവിനെ കൊന്നിട്ടത് സംഘി ... അമ്പല മുറ്റത്ത് മലമൂത്ര വിസര്‍ജനം നടത്തിയത് സംഘി ... ഇതൊക്കെ ചെയ്തത് മുസ്ലീമിന്റെ നെഞ്ചത്ത് ചവിട്ടാന്‍ തന്നല്ലേ ... ഈ കത്തും സംഘികളുടെ തലയിലുദിച്ച കുബുദ്ധി തന്നെയാണ് ... അത് മനസിലാക്കാന്‍ സംഘപരിവാര്‍ ശാഖയില്‍ പഠിച്ചിറങ്ങേണ്ട കാര്യമില്ല
സമൂഹത്തില്‍ മുസ്‌ളീംഭീതി പടര്‍ത്തുക ...സംഘപരിവാറിന്റെ എക്കാലത്തേയും ഇരകളായ മുസ്ലീങ്ങളുടെ പക്ഷത്ത് നില്‍ക്കുന്നവരെക്കൂടെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുക ..അതിലൂടെ തങ്ങളുടെ അജണ്ട വേഗത്തില്‍ നടപ്പാക്കുക ....ആ ഉദ്ദേശത്തിലാണ് സംഘികളേ നിങ്ങള്‍ തൂലിക ചലിപ്പിച്ചിരിക്കുന്നത് ... രാമനുണ്ണിയുടെ കൈവെട്ടാന്‍ കാത്തിരിക്കുന്നത് മുസ്ലീങ്ങളല്ല സംഘ്പരിവാരങ്ങളേ നിങ്ങള്‍ തന്നെയാണ് ...
ഇവിടെ വേണ്ടത് സത്യസന്ധമായൊരു അന്വേഷണമാണ് ... ഇത് കൃത്യമായ സംഘപരിവാര്‍ ഗൂഡാലോചനയുടെ ഭാഗമാണ് ...അത് പുറത്തു കൊണ്ടുവരണം ... മുസ്‌ലിം സമുദായത്തെ എക്കാലത്തും ഇങ്ങനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ക്രൂരവും അധാര്‍മ്മികവുമാണ് ...
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, Kerala, Trending, Facebook, Threatened, Attack, Writer, KP Ramanunni, Letter, Sangparivar, Sreeja Neyyattinkara.
അമ്പലത്തില്‍ കയറി വിഗ്രഹങ്ങള്‍ തകര്‍ത്തത് സംഘി... അമ്പലത്തിനു മുന്നില്‍ പശുക്കിടാവിനെ കൊന്നിട്ടത് സംഘി... അമ്പല മുറ്റത്ത് മലമൂത്ര വിസര്‍ജനം നടത്തിയത് സംഘി... ഇതൊക്കെ ചെയ്തത് മുസ്ലിമിന്റെ നെഞ്ചത്ത് ചവിട്ടാന്‍ തന്നല്ലേ... ഈ കത്തും സംഘികളുടെ തലയിലുദിച്ച കുബുദ്ധി തന്നെയാണ്... ശ്രീജ തുറന്നടിച്ചു. ശ്രീജയുടെ അഭിപ്രായത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്ത് വന്നു.
ആറ് മാസത്തിനകം മതം മാറിയില്ലെങ്കില്‍ പ്രൊഫ. ടി ജെ ജോസഫിനെ ചെയ്തതു പോലെ വലതു കയ്യും ഇടതുകാലും വെട്ടിക്കളയുമെന്നായിരുന്നു രാമനുണ്ണിക്ക് ലഭിച്ച ഭീഷണി. മതം മാറാന്‍ കാഫിറുകള്‍ക്ക് ആറ് മാസമാണ് സമയം നല്‍കുന്നതെന്നും അതിന് മുമ്പ് മാറാത്തവരെ കഴുത്തറക്കണമെന്നുമാണ് കത്തിലുള്ളത്.
ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
രാമനുണ്ണിയുടെ കൈവെട്ടാന്‍ കാത്തിരിക്കുന്നത് മുസ്ലീങ്ങളല്ല സംഘികളേ നിങ്ങള്‍ തന്നെയാണ്
നിസംശയം പറയാം രാമനുണ്ണിയ്ക്ക് ലഭിച്ച ആ കത്ത് സംഘപരിവാറല്ലാതെ മറ്റാരും എഴുതില്ല .... അമ്പലത്തില്‍ കയറി വിഗ്രഹങ്ങള്‍ തകര്‍ത്തത് സംഘി ... അമ്പലത്തിനു മുന്നില്‍ പശുക്കിടാവിനെ കൊന്നിട്ടത് സംഘി ... അമ്പല മുറ്റത്ത് മലമൂത്ര വിസര്‍ജനം നടത്തിയത് സംഘി ... ഇതൊക്കെ ചെയ്തത് മുസ്ലീമിന്റെ നെഞ്ചത്ത് ചവിട്ടാന്‍ തന്നല്ലേ ... ഈ കത്തും സംഘികളുടെ തലയിലുദിച്ച കുബുദ്ധി തന്നെയാണ് ... അത് മനസിലാക്കാന്‍ സംഘപരിവാര്‍ ശാഖയില്‍ പഠിച്ചിറങ്ങേണ്ട കാര്യമില്ല
സമൂഹത്തില്‍ മുസ്‌ളീംഭീതി പടര്‍ത്തുക ...സംഘപരിവാറിന്റെ എക്കാലത്തേയും ഇരകളായ മുസ്ലീങ്ങളുടെ പക്ഷത്ത് നില്‍ക്കുന്നവരെക്കൂടെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുക ..അതിലൂടെ തങ്ങളുടെ അജണ്ട വേഗത്തില്‍ നടപ്പാക്കുക ....ആ ഉദ്ദേശത്തിലാണ് സംഘികളേ നിങ്ങള്‍ തൂലിക ചലിപ്പിച്ചിരിക്കുന്നത് ... രാമനുണ്ണിയുടെ കൈവെട്ടാന്‍ കാത്തിരിക്കുന്നത് മുസ്ലീങ്ങളല്ല സംഘ്പരിവാരങ്ങളേ നിങ്ങള്‍ തന്നെയാണ് ...
ഇവിടെ വേണ്ടത് സത്യസന്ധമായൊരു അന്വേഷണമാണ് ... ഇത് കൃത്യമായ സംഘപരിവാര്‍ ഗൂഡാലോചനയുടെ ഭാഗമാണ് ...അത് പുറത്തു കൊണ്ടുവരണം ... മുസ്‌ലിം സമുദായത്തെ എക്കാലത്തും ഇങ്ങനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ക്രൂരവും അധാര്‍മ്മികവുമാണ് ...
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, Kerala, Trending, Facebook, Threatened, Attack, Writer, KP Ramanunni, Letter, Sangparivar, Sreeja Neyyattinkara.