തൃശൂര്‍: (www.kvartha.com 23.06.2017) കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത ബിജെപി നേതാക്കളെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ബി ജെ പി എസ് എന്‍ പുരം ബൂത്ത് പ്രസിഡന്റായ രാഗേഷ്, ഒളിവിലുള്ള ഇയാളുടെ സഹോദരന് ഒ ബി സി മോര്‍ച്ച സെക്രട്ടറി രാജീവ് എന്നിവരെയാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്.
പോലീസിന്റെ മിന്നല്‍പരിശോധനയിലാണ് 1,37,000 രൂപയുടെ കള്ളനോട്ടും നോട്ടടിയന്ത്രവും പിടിച്ചെടുത്തത് . ഇരുനില വീടിന്റെ മുകള്‍നിലയില്‍ രഹസ്യമുറിയിലാണു കള്ളനോട്ട് നിര്‍മിച്ചിരുന്നത്. നോട്ട് അച്ചടിക്കാനുള്ള യന്ത്രവും മഷിയും പേപ്പറും സ്കാനറും ഇതുമുറിച്ചെടുക്കാനുള്ള കട്ടറും സ്കെയിലും ഇവിടെനിന്നു പിടിച്ചെടുത്തു.
നേതാക്കളുടെ വീട്ടില്‍ പലിശയ്ക്ക് വന്‍തോതില്‍ പണം നല്‍കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് വ്യാഴാഴ്ച രാവിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. 2000, 500, 100 രൂപകളുടെ കള്ളനോട്ടുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്.
പോലീസിന്റെ മിന്നല്‍പരിശോധനയിലാണ് 1,37,000 രൂപയുടെ കള്ളനോട്ടും നോട്ടടിയന്ത്രവും പിടിച്ചെടുത്തത് . ഇരുനില വീടിന്റെ മുകള്‍നിലയില്‍ രഹസ്യമുറിയിലാണു കള്ളനോട്ട് നിര്‍മിച്ചിരുന്നത്. നോട്ട് അച്ചടിക്കാനുള്ള യന്ത്രവും മഷിയും പേപ്പറും സ്കാനറും ഇതുമുറിച്ചെടുക്കാനുള്ള കട്ടറും സ്കെയിലും ഇവിടെനിന്നു പിടിച്ചെടുത്തു.
നേതാക്കളുടെ വീട്ടില്‍ പലിശയ്ക്ക് വന്‍തോതില്‍ പണം നല്‍കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് വ്യാഴാഴ്ച രാവിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. 2000, 500, 100 രൂപകളുടെ കള്ളനോട്ടുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: BJP activists and leader suspended from party for alleging their involvement in fake notes. Thursday police raided their home and found many fake notes including 2000,500,100. they were arrested on the same day.