മുംബൈ: (www.kvartha.com 28.05.2017) വീട്ടിൽ അതിക്രമിച്ചുകയറി അയൽവാസി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. മുംബൈ സ്വദേശിനിയായ ഇരുപത്താറുകാരിയാണ് പരാതിക്കാരി. രാത്രി കരണ്ടില്ലാത്തപ്പോൾ അയൽവാസിയായ വിശ്വാനാഥ് കോകിയ കിടപ്പു മുറിയിലെത്തി തന്നെ ഉപയോഗിച്ചുവെന്നും ഭർത്താവാണെന്നു കരുതി താൻ വഴങ്ങിക്കൊടുത്തുവെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.
യുവതിയുടെ പരാതിയെ തുടർന്ന് മുപ്പത്തിരണ്ടുകാരനായ കോകിയയെ കസ്റ്റഡിയിലെടുത്തു. യുവതി രാത്രി മുറിയിൽ ഒറ്റയ്ക്ക് കിടക്കുകയായിരുന്നു. ഈ സമയം കരണ്ട് പോയി. പെട്ടെന്ന് ഒരാൾ മുറിയിലേക്ക് കടന്നുവന്നു. അയാൾ ലൈംഗികമായി ഉപയോഗിക്കാൻ തുടങ്ങി. സംസാരിക്കാൻ ശ്രമിച്ചെങ്കിലും അയാൾ ഒന്നും മിണ്ടിയില്ല. ഭർത്താവാണെന്നു കരുതി വഴങ്ങിക്കൊടുത്തു.
ലൈംഗിക വേഴ്ചയ്ക്ക് ശേഷം മുറിവിട്ടുപോകാൻ നേരം അയാൾ ലൈറ്റിട്ടു. അപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. സംഭവം ഭർത്താവിനെ അറിയിച്ചു. തുടർന്ന് ഇരുവരും ചേർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ ആരോപണം കെട്ടിച്ചമച്ചതെന്നാണ് അയൽവാസി പറയുന്നു. ഇരുവീട്ടുകാരും തമ്മിലുണ്ടായിരുന്ന തർക്കത്തെ തുടർന്ന് യുവതിയും വീട്ടുകാരും പക തീർക്കുകയാണെന്നും കോകിയ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Not having the lights on at home literally left a 26-year-old in the dark about the fact that the man she was sleeping with was not her husband, but her neighbour. The woman has filed a molested case, alleging that when her neighbour snuck into her bed, she had assumed it was her husband, so she did not protest when he began touching her.
യുവതിയുടെ പരാതിയെ തുടർന്ന് മുപ്പത്തിരണ്ടുകാരനായ കോകിയയെ കസ്റ്റഡിയിലെടുത്തു. യുവതി രാത്രി മുറിയിൽ ഒറ്റയ്ക്ക് കിടക്കുകയായിരുന്നു. ഈ സമയം കരണ്ട് പോയി. പെട്ടെന്ന് ഒരാൾ മുറിയിലേക്ക് കടന്നുവന്നു. അയാൾ ലൈംഗികമായി ഉപയോഗിക്കാൻ തുടങ്ങി. സംസാരിക്കാൻ ശ്രമിച്ചെങ്കിലും അയാൾ ഒന്നും മിണ്ടിയില്ല. ഭർത്താവാണെന്നു കരുതി വഴങ്ങിക്കൊടുത്തു.
ലൈംഗിക വേഴ്ചയ്ക്ക് ശേഷം മുറിവിട്ടുപോകാൻ നേരം അയാൾ ലൈറ്റിട്ടു. അപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. സംഭവം ഭർത്താവിനെ അറിയിച്ചു. തുടർന്ന് ഇരുവരും ചേർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ ആരോപണം കെട്ടിച്ചമച്ചതെന്നാണ് അയൽവാസി പറയുന്നു. ഇരുവീട്ടുകാരും തമ്മിലുണ്ടായിരുന്ന തർക്കത്തെ തുടർന്ന് യുവതിയും വീട്ടുകാരും പക തീർക്കുകയാണെന്നും കോകിയ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Not having the lights on at home literally left a 26-year-old in the dark about the fact that the man she was sleeping with was not her husband, but her neighbour. The woman has filed a molested case, alleging that when her neighbour snuck into her bed, she had assumed it was her husband, so she did not protest when he began touching her.