Follow KVARTHA on Google news Follow Us!
ad

ആദിവാസികള്‍ക്കിടയിലെ കുടിപ്പക; യുവാവിനെ വെടിവെച്ച് കൊന്നതായി മൊഴി

ആദിവാസി കൂടിയിലെ ഇരൂവിഭാഗങ്ങള്‍ തമ്മിലുള്ള കൂടിപ്പകയില്‍ യുവാവിനെ വെടിവെച്ചു കൊന്നതായി ദൃക്‌സാക്ഷി. കൊലക്ക് ശേഷം പ്രതികള്‍ മൃതദേഹവുമായി വനത്തിനൂള്ളിലേക്ക്കടന്നൂ. Kerala, Killed, Police, Youth killed.
ഇടുക്കി: (www.kvartha.com 04.10.2015) ആദിവാസി കൂടിയിലെ ഇരൂവിഭാഗങ്ങള്‍ തമ്മിലുള്ള കൂടിപ്പകയില്‍ യുവാവിനെ വെടിവെച്ചു കൊന്നതായി ദൃക്‌സാക്ഷി. കൊലക്ക് ശേഷം പ്രതികള്‍ മൃതദേഹവുമായി വനത്തിനൂള്ളിലേക്ക്കടന്നൂ. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ തീര്‍ഥമല ആദിവാസികൂടിയിലെ ബോസി(34)നെ വെടിവെച്ചു കൊന്നതായാണ് കൂടിയിലെ ആദിവാസി യുവാവായ പുത്രന്‍ പറയുന്നത്.
Kerala, Killed, Police, Youth killed.
ആദിവാസികോളനിയിലെ ശ്രീനിവാസന്‍, രാമകൃഷ്ണന്‍എന്നിവരുള്‍പ്പെട്ട എട്ടംഗ സംഘം ബോസിനെ വെടിവെച്ചുകൊന്നതായുംവലിച്ചിഴച്ച് കൊണ്ട് പോയതായുംകണ്ടതായി പുത്രന്‍ മൊഴി നല്‍കി.രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് കോളനിയിലെ എല്ലാ കൂടുംബങ്ങളുംപലായനം ചെയ്തു. കോളനിയില്‍ അവശേഷിക്കുന്നത് ബോസിന്റെഭാര്യ തങ്കറാണിയും അമ്മൂമ്മയും മാത്രമാണ്.

ബോസ് കോളനിയിലെ തങ്കവേലിന്റെ കൃഷിയിടം കൈയടക്കി ആദായമെടുത്തുകൊണ്ടിരിക്കൂന്നതായി മറയൂര്‍ പോലിസിലും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കൂം പരാതി ലഭിച്ചിരുന്നു. ഈ കേസില്‍ ചര്‍ച്ച നടത്തിയിരൂന്നെങ്കിലും ഒരൂ വിഭാഗം സഹകരിച്ചില്ല.തീര്‍ഥമല കോളനിക്ക് ചുറ്റുമുള്ള വന മേഖലയില്‍ പോലിസും വനം വകൂപ്പ് ഉദ്യോഗസ്ഥരുംതെരച്ചില്‍ നടത്തിയെങ്കിലുംമൃതദേഹം കണ്ടെത്താനായില്ല.

Keywords: Kerala, Killed, Police, Youth killed.